<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-36344660</id><updated>2011-11-12T04:43:00.299-06:00</updated><category term='കൈരളി'/><category term='അദ്വാനി'/><category term='കീസ്‌ലോവ്‌സ്കി'/><category term='യൂസഫ് പഠാന്‍'/><category term='സിനിമ'/><category term='സ്യൂഡോ സെക്കുലറിസം'/><category term='vote for LDF'/><category term='എന്‍‌ ഡി ടി വി'/><category term='protest against plagiarism'/><category term='election 09'/><category term='മാലേഗോണ്‍'/><category term='ക്രിസ്‌പിന്‍‌ ജോസഫ്'/><category term='ക്രിക്കറ്റ്'/><category term='വായനാലിസ്റ്റ്'/><category term='ബുക് റിപബ്ലിക്'/><category term='ഇര്‍‌ഫാന്‍ പഠാന്‍'/><category term='ടി.പി. വിനോദ്'/><category term='താലിബാന്‍‌'/><category term='ഗൂഢാലോചനാസിദ്ധാന്തം'/><category term='കുറിപ്പ്'/><category term='ശശി തരൂര്‍'/><category term='ബാബ്‌റി മസ്ജിദ്'/><category term='പാഠപുസ്തകവിവാദവും നിഷ്‌പക്ഷബുദ്ധിജീവികളും'/><category term='ചികിത്സ'/><category term='ഡോക്ടര്‍'/><title type='text'>പരാജിതന്‍</title><subtitle type='html'>പലപ്പോഴും നമ്മള്‍ "അതൊക്കെ ഒരു കാലം!" എന്ന്‌ ആനന്ദത്തോടെ പറയുന്നത്‌ നിരന്തരപരാജയങ്ങളുടേതായ ഒരു പൂര്‍വകാലത്തെക്കുറിച്ച്‌ തന്നെയല്ലേ?</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://parajithan.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default?max-results=100'/><link rel='alternate' type='text/html' href='http://parajithan.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>22</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-36344660.post-5316892572480224483</id><published>2009-04-14T10:45:00.006-05:00</published><updated>2009-04-14T11:10:17.201-05:00</updated><category scheme='http://www.blogger.com/atom/ns#' term='election 09'/><category scheme='http://www.blogger.com/atom/ns#' term='vote for LDF'/><title type='text'>തെരഞ്ഞെടുപ്പ് 09</title><content type='html'>&lt;a href="http://4.bp.blogspot.com/_PpRzVwtvJyU/SeSvMqoPcuI/AAAAAAAAAFU/c7b0vsWT3Xc/s1600-h/vote4ldf-1.JPG"&gt;&lt;img id="BLOGGER_PHOTO_ID_5324573291595133666" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 300px; CURSOR: hand; HEIGHT: 400px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_PpRzVwtvJyU/SeSvMqoPcuI/AAAAAAAAAFU/c7b0vsWT3Xc/s400/vote4ldf-1.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ * സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :&lt;br /&gt;&lt;br /&gt;കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.&lt;br /&gt;&lt;br /&gt;ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.&lt;br /&gt;&lt;br /&gt;60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.&lt;br /&gt;&lt;br /&gt;വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.&lt;br /&gt;&lt;br /&gt;പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.&lt;br /&gt;&lt;br /&gt;പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.&lt;br /&gt;&lt;br /&gt;സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.&lt;br /&gt;&lt;br /&gt;ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.&lt;br /&gt;&lt;br /&gt;തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.&lt;br /&gt;&lt;br /&gt;ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.&lt;br /&gt;&lt;br /&gt;കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.&lt;br /&gt;&lt;br /&gt;സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.&lt;br /&gt;&lt;br /&gt;&lt;span style="font-size:85%;"&gt;*Modified from PAG Bulletin&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-5316892572480224483?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/5316892572480224483/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=5316892572480224483' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/5316892572480224483'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/5316892572480224483'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2009/04/blog-post.html' title='തെരഞ്ഞെടുപ്പ് 09'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_PpRzVwtvJyU/SeSvMqoPcuI/AAAAAAAAAFU/c7b0vsWT3Xc/s72-c/vote4ldf-1.JPG' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-9061267038981795927</id><published>2009-02-15T11:55:00.006-06:00</published><updated>2009-02-18T04:00:53.831-06:00</updated><category scheme='http://www.blogger.com/atom/ns#' term='ബാബ്‌റി മസ്ജിദ്'/><category scheme='http://www.blogger.com/atom/ns#' term='അദ്വാനി'/><category scheme='http://www.blogger.com/atom/ns#' term='താലിബാന്‍‌'/><category scheme='http://www.blogger.com/atom/ns#' term='സ്യൂഡോ സെക്കുലറിസം'/><category scheme='http://www.blogger.com/atom/ns#' term='എന്‍‌ ഡി ടി വി'/><title type='text'>പകരം വയ്ക്കാനാകാത്ത 'നേട്ടങ്ങള്‍‌‘</title><content type='html'>മൂന്നു കോടിയിലധികം ജനസംഖ്യയുള്ള അഫ്‌ഗാനിസ്ഥാനില്‍ എത്ര ബുദ്ധമതവിശ്വാസികളുണ്ട്? എ ഡി ആദ്യനൂറ്റാണ്ടുകളില്‍ അഫ്ഗാന്‍ പ്രദേശത്ത് പ്രബലമായിരുന്ന ബുദ്ധമതവിശ്വാസം അധിനിവേശങ്ങളുടെ  തേര്‍‌ച്ചക്രങ്ങള്‍‌ക്കടിയില്‍‌പ്പെട്ട് ഇല്ലാതായ കഥ അറിയാത്തവര്‍ ചുരുങ്ങും, ചരിത്രം പഠിച്ചിട്ടുള്ളവര്‍‌ക്കിടയില്‍. ഇന്നവിടെബുദ്ധമതാനുയായികളില്ല. താലിബാനികളുടേതാകട്ടെ, ജനാധിപത്യവ്യവസ്ഥയുമായിരുന്നില്ല. എന്നിട്ടും ബാമിയാന്‍ മലയിലെ ബുദ്ധപ്രതിമകള്‍ തകര്‍‌ക്കപ്പെട്ടത് പരിഷ്കൃതലോകം ഞെട്ടലോടെയാണ് കണ്ടത്. അമൂല്യമായ ഒരു ചരിത്രസ്മാരകം, സാംസ്കാരികശേഷിപ്പ്, നിഷ്കരുണം ഉടച്ചുവീഴ്ത്തിയ പ്രവൃത്തി വംശഹത്യയോട്ഉപമിക്കപ്പെട്ടു. കടുത്ത മനുഷ്യാവകാശധ്വംസനങ്ങളിലൂടെ കുപ്രസിദ്ധരായിത്തീര്‍‌ന്നിരുന്ന താലിബാനികളുടെ നേതാവ് മുല്ലാ മുഹമ്മദ് ഒമറിന് അയാള്‍ തികച്ചും അര്‍‌ഹിക്കുന്ന ലേബല്‍, മാനവികതയുടെ മുഖ്യശത്രുക്കളിലൊരാള്‍ എന്ന മുദ്ര, കൂടുതല്‍ വ്യക്തമായി പതിയുന്നതില്‍ ബാമിയാന്‍ സംഭവവും അതിന്റേതായ പങ്കു വഹിച്ചു.&lt;br /&gt;&lt;br /&gt;അഫ്ഗാന്‍ ദേശത്ത് ബുദ്ധപ്രതിമകളുടഞ്ഞു വീഴുന്നതിന് ഒമ്പത് വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ ചരിത്രപ്രാധാന്യമുള്ള ഒരു മുസ്ലീം ആരാധനാലയം തകര്‍‌ന്നു വീണത്. പതിനാലു കോടിയില്‍ പരം മുസ്ലിം മതവിശ്വാസികളും മതേതരജനാധിപത്യവ്യവസ്ഥയുമുള്ള ഒരു രാജ്യത്ത് നടന്നുവെന്നതിനാല്‍ തന്നെ മസ്ജിദ് പൊളിക്കല്‍ താലിബാന്റെ പ്രതിമതകര്‍‌ക്കലിനെക്കാള്‍ പലമടങ്ങ് ഗൌരവമാര്‍‌ന്ന, നികൃഷ്ടമായ ഒരു കുറ്റകൃത്യമായിരുന്നുവെന്നത് വര്‍‌ഗ്ഗീയതയുടെ അന്ധത ബാധിച്ചിട്ടില്ലാത്ത ആര്‍‌ക്കും മനസ്സിലാകും. പക്ഷേ ഓരോ പ്രവൃത്തിയെയും അവയുടെ കാരണക്കാര്‍‌ക്ക് അവയിലൂടെ ലഭിക്കുന്ന നേട്ടങ്ങളെ അടിസ്ഥാനമാക്കി പുനര്‍‌നിര്‍‌വ്വചിക്കുന്നവിചിത്രസമ്പ്രദായത്തിന്റെ പ്രയോഗസാധ്യത അപാരമാണ്. മസ്‌ജിദ് തകര്‍‌ക്കല്‍ ദൌര്‍‌ഭാഗ്യകരമായ ഒരു ദുരന്തമാണെന്ന, ആ ദുരന്തത്തിനു വഴിയൊരുക്കിയവരുടെതന്നെ, ചതഞ്ഞ വ്യാഖ്യാനത്തെയും കടന്ന്, ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് അധികാരശൃംഗത്തിലേറാനായി അരങ്ങേറ്റിയ ഒരു തന്ത്രമെന്ന നിലയിലേക്ക് (ചതുരംഗക്കളത്തിലെ ഒരു സുപ്രധാനനീക്കമെന്ന പോലെ) ആ കുറ്റകൃത്യം മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. ഉടഞ്ഞുവീണ മസ്ജിദിന്റെയും സഹിഷ്ണുതയുടെയും അവശിഷ്ടങ്ങള്‍‌ക്കു മേല്‍ അമര്‍‌ന്നിരുന്ന വര്‍‌ഗ്ഗീയ-രാഷ്ട്രീയ വിഗ്രഹങ്ങള്‍ കൂടുതല്‍ ഉറപ്പുള്ളവയായി മാറി. അതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടുന്നവര്‍ ഉണങ്ങിയ മുറിവുകള്‍ വീണ്ടുംകുത്തിത്തുരക്കുന്ന നികൃഷ്ടജീവികളെന്ന ആക്ഷേപത്തിനു വിധേയരായി.&lt;br /&gt;&lt;br /&gt;ഒരു വശത്ത്, ആയുധത്തിന്റെയും അക്രമത്തിന്റെയും ബലത്തില്‍ കരഗതമായ അധികാരത്തില്‍ മതിമറന്ന വിഡ്ഢിയും ക്രൂരനും മതഭ്രാന്തനുമായ നേതാവ്. ഇപ്പുറത്ത്, ഭൂരിപക്ഷവര്‍‌ഗ്ഗീയത എന്ന വജ്രായുധം ‘യുക്തിപൂര്‍‌വ്വം’ ഉപയോഗിച്ച് ജനാധിപത്യത്തെ കീഴടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിവുള്ള കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരന്‍‌ . സ്വീകാര്യതയുടെ തലത്തില്‍ ഇവര്‍ തമ്മിലുള്ള അന്തരം അനന്തതയേക്കാള്‍ വലുതാണെന്നു അഫ്ഗാനിസ്ഥാന്റെയും ഇന്ത്യയുടെയും ആധുനികചരിത്രം നമ്മെ പഠിപ്പിക്കുന്നു. “അധികാരത്തിലേക്ക് നേര്‍‌വഴി കണ്ടെത്തുക പ്രയാസമാണെന്നു തിരിച്ചറിഞ്ഞാല്‍ നേര്‍‌വഴിക്കോടുന്ന സൌമ്യവാഹനങ്ങളെ നിരാകരിച്ച് എന്തും തകര്‍‌ക്കാന്‍ പോന്ന ഒരു ബുള്‍‌ഡോസറിലേറി ലക്ഷ്യത്തിലേക്ക് പോകാനുള്ള വാസന, പോകുന്ന വഴിക്ക് തകര്‍‌ക്കപ്പെടുന്ന ഓരോന്നും, ചരിത്രസ്മാരകങ്ങളോ സഹിഷ്ണുതയോ മനുഷ്യരോ എന്തുമാകട്ടെ, തന്റെ ബുള്‍‌ഡോസറിനു ഇന്ധനമാക്കി മാറ്റാന്‍ പോന്ന ഒരു രാസപ്രക്രിയയിലെ വൈദഗ്ദ്ധ്യം, ഇതെല്ലാമൊത്തുവന്നാല്‍ ലക്ഷ്യത്തെ സാധൂകരിക്കുകയും മാര്‍‌ഗ്ഗത്തെ അപ്രസക്തമാക്കുകയും ചെയ്യുന്ന വ്യാഖ്യാനങ്ങള്‍ രൂപംകൊണ്ടു കൊള്ളുമെന്ന തിരിച്ചറിവ്.” ഇവയാണ് എല്‍.കെ. അദ്വാനിയെന്ന ഊര്‍‌ജ്ജസ്വലനായ വൃദ്ധന്റെ രാഷ്ട്രീയായുധങ്ങള്‍. ആ ആയുധങ്ങളുടെ ശക്തിയാണ് മുല്ലാ മുഹമ്മദ് ഒമറില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനും വോട്ടിനു പുറമേ കോര്‍പ്പറേറ്റ് കൊമ്പന്മാരുടെയും ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ളവരെന്നു ആത്മാര്‍‌ത്ഥമായി ഭാവിക്കുന്ന മാധ്യമങ്ങളുടെ പോലും അംഗീകാരമുള്ളവനുമാക്കുന്നത്. എന്‍ ഡി ടി വി അദ്വാനിയുടെ ‘ആജീവനാന്തനേട്ട’ത്തിനായി, ജൂറികളുടെ പോലും എതിര്‍‌പ്പവഗണിച്ച്, പ്രഖ്യാപിച്ച പുരസ്കാരത്തെയും ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.&lt;br /&gt;&lt;br /&gt;അദ്വാനിയുടെ ആജീവനാന്തനേട്ടത്തെപ്പറ്റി പറയുമ്പോള്‍ അവഗണിക്കാന്‍ പറ്റാത്ത മറ്റൊരു സംഗതിയുണ്ട്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍‌ണ്ണായകമായി സ്വാധീനിക്കുന്ന ഒരു പ്രയോഗം അദ്വാനിയുടെ സംഭാവനയാണ്: സ്യൂഡോ സെക്കുലറിസം എന്ന പ്രയോഗം. മതേതരത്വം എന്ന സങ്കല്പം വലിയൊരളവില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള ഇന്ത്യന്‍ സമൂഹത്തില്‍ മതവികാരം എന്ന നിക്ഷേപമിറക്കി ലാഭം കൊയ്യാനൊരുങ്ങുന്ന രാഷ്ട്രീയ അജണ്ടയ്ക്ക് മതേതരസങ്കല്പത്തിലധിഷ്ഠിതമായ വിമര്‍‌ശനങ്ങളെ പ്രതിരോധിക്കുകയെന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്നത് എളുപ്പത്തില്‍ ഊഹിക്കാവുന്ന സംഗതിയാണ്. ആ വെല്ലുവിളിയെയാണ് സ്യൂഡോ സെക്കുലറിസം എന്ന ഒറ്റ പ്രയോഗം, അതിന്റെ പ്രയോക്താക്കളെ തീര്‍‌ത്തും സന്തുഷ്ടരാക്കും വിധം, കൈകാര്യം ചെയ്യുന്നത്. സെക്കുലര്‍ എന്ന വാക്കിന്റെ മേല്‍, അതിന്റെ അര്‍‌ത്ഥസൂചനകളെ നിഷ്പ്രഭമാക്കിക്കൊണ്ട്, സ്യൂഡോ സെക്കുലര്‍ എന്ന പദപ്രയോഗത്തെ സ്ഥാപിക്കും വിധത്തിലുള്ള പ്രചാരണങ്ങള്‍ ദിനം‌പ്രതി അരങ്ങേറുന്നു. പ്രസംഗവേദികളില്‍, ടെലിവിഷന്‍ സംവാദങ്ങളില്‍, ട്രെയിന്‍ യാത്രകളില്‍, റെസ്റ്റോറന്റുകളില്‍, പബ്ബുകളില്‍ (അതേ, ‘പബ്ബു’കളില്‍ തന്നെ) ഒക്കെയും അത് ‘അര്‍‌ത്ഥഗര്‍‌ഭമായി’ മൊഴിയപ്പെടുന്നു. ഒളിഞ്ഞും തെളിഞ്ഞും ഹൈന്ദവഫാസിസത്തെ പിന്തുണയ്ക്കുന്ന സകലരും വിപരീതാശയങ്ങളുള്ളവര്‍‌ക്കു നേരെ അത് ലോപമില്ലാതെ പ്രയോഗിക്കുന്നു. വര്‍‌ഗ്ഗീയതയെയും ഹിന്ദുരാഷ്ട്ര അജണ്ടകളെയും എതിര്‍‌ക്കുന്നവര്‍, എഴുത്തുകാരും രാഷ്ട്രീയപ്രവര്‍‌ത്തകരും മുതല്‍ വിദ്യാര്‍‌ത്ഥികള്‍ വരെയുള്ളവര്‍, ഒന്നടങ്കം ‘കപടമതേതരവാദികള്‍‘ എന്ന ഒരൊറ്റ ലേബലിനാല്‍ ചുറ്റിവരിയപ്പെട്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ ആവേശത്തള്ളിച്ചയില്‍ നിലമറന്ന സഹയാത്രികരാല്‍ തനിക്കു നേരെ തന്നെ പ്രയോഗിക്കപ്പെട്ടെങ്കിലും സമാനതകളില്ലാത്ത ഈ പ്രതിരോധതന്ത്രം താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിനും അതിന്റെ അനുയായികള്‍‌ക്കും വേണ്ടി സംഭാവന ചെയ്തത് അദ്വാനിയുടെ സുപ്രധാനനേട്ടങ്ങളിലൊന്നു തന്നെയാണ്. കര്‍‌സേവയ്ക്ക് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ രഥയാത്രയ്ക്കൊപ്പം സ്ഥാനം പിടിക്കാനുള്ള യോഗ്യതയുണ്ട് ആ പ്രയോഗത്തിന്. ആദ്യത്തേത് അനുയായികളുടെ മനോവീര്യം കൂട്ടി, കൂടുതല്‍ അനുഭാവികളെ സമ്പാദിച്ചു. രണ്ടാമത്തേത് പ്രതിയോഗികളുടെ വായടപ്പിക്കുക എന്ന ധര്‍‌മ്മം ഏറ്റെടുത്തു. എന്‍ ഡി ടി വി സമ്മാനം നല്‍കിയാലും ഇല്ലെങ്കിലും ഈ ‘കനപ്പെട്ട സംഭാവനക‘ളുടെ പേരില്‍ അദ്വാനിയുടെ നാമം ദീര്‍‌ഘകാലം ഓര്‍‌മ്മിക്കപ്പെടുക തന്നെ ചെയ്യും. “എങ്ങനെ ഓര്‍‌മ്മിക്കപ്പെടണം” എന്നത് ഈ കാലയളവിലെ കലുഷമായ രാഷ്ട്രീയപരിവര്‍‌ത്തനങ്ങള്‍‌ക്കും അവയുടെ പരക്കെയുള്ള പ്രത്യാഘാതങ്ങള്‍‌ക്കും സാക്ഷ്യം വഹിക്കുന്ന ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണെന്നു മാത്രം.&lt;br /&gt;&lt;br /&gt;&lt;span style="font-size:85%;"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:85%;"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:85%;"&gt;&lt;em&gt;അദ്വാനിയുടെ പുരസ്കാരലബ്ധിയെപ്പറ്റി ഉന്മേഷിന്റെ പോസ്റ്റ് &lt;/em&gt;&lt;/span&gt;&lt;a href="http://lemondesign.blogspot.com/2009/02/blog-post_10.html"&gt;&lt;span style="font-size:85%;"&gt;&lt;em&gt;ഇവിടെ.&lt;/em&gt;&lt;/span&gt;&lt;/a&gt;&lt;em&gt; &lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-9061267038981795927?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/9061267038981795927/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=9061267038981795927' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/9061267038981795927'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/9061267038981795927'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2009/02/blog-post_15.html' title='പകരം വയ്ക്കാനാകാത്ത &apos;നേട്ടങ്ങള്‍‌‘'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-4373687143477565400</id><published>2009-02-10T13:26:00.006-06:00</published><updated>2009-02-12T10:51:27.641-06:00</updated><category scheme='http://www.blogger.com/atom/ns#' term='യൂസഫ് പഠാന്‍'/><category scheme='http://www.blogger.com/atom/ns#' term='ശശി തരൂര്‍'/><category scheme='http://www.blogger.com/atom/ns#' term='ക്രിക്കറ്റ്'/><category scheme='http://www.blogger.com/atom/ns#' term='ഇര്‍‌ഫാന്‍ പഠാന്‍'/><title type='text'>പഠാന്‍ സഹോദരങ്ങള്‍</title><content type='html'>&lt;a href="http://1.bp.blogspot.com/_PpRzVwtvJyU/SZHUuPu5usI/AAAAAAAAAFE/L-pUCeRGUTA/s1600-h/irphan&amp;amp;yusuf.jpg"&gt;&lt;img id="BLOGGER_PHOTO_ID_5301252127354108610" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 400px; CURSOR: hand; HEIGHT: 270px" alt="" src="http://1.bp.blogspot.com/_PpRzVwtvJyU/SZHUuPu5usI/AAAAAAAAAFE/L-pUCeRGUTA/s400/irphan%26yusuf.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഇര്‍‌ഫാന്‍ പഠാന്‍ അരങ്ങേറി ഒരു മാച്ച് വിന്നറായി തിളങ്ങിവന്ന കാലത്ത് ശശി തരൂര്‍ 'Importance of being Irfan' എന്നൊരു കുറിപ്പെഴുതിയിരുന്നു, ഹിന്ദുവിലെ ശശി തരൂര്‍ കോളത്തില്‍. മുസ്ലീം എന്നാല്‍ ദേശവിരുദ്ധന്‍ എന്ന നീചവികാരം അങ്ങനെ ‘സുഖകരമായി‘ പടര്‍‌ന്നുകൊണ്ടിരുന്ന ഒരു സമയത്ത് ഒരു ചെറുപ്പക്കാരന്‍ വെറും ക്രിക്കറ്റ് ബാള്‍ കൊണ്ട് തെളിയിക്കുന്ന ചില കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒന്നായിരുന്നു ശശി തരൂരിന്റെ കുറിപ്പ്. 'അയാള്‍ ഒരു ഇന്ത്യാക്കാരന്‍, ഇന്ത്യക്കു വേണ്ടി കളി ജയിക്കുന്നു. അതിലെന്തിനാണ് മതത്തിനെ തിരുകിക്കയറ്റുന്നത്? അതിനെന്തു പ്രസക്തി?' എന്നായിരുന്നു ആ ലേഖനത്തിനു കിട്ടിയ പ്രധാനപ്രതികരണങ്ങള്‍. വായിച്ചാല്‍ തോന്നും ശശി തരൂരാണ് ഇന്ത്യയിലെ മതസ്പര്‍‌ദ്ധയ്ക്ക് പ്രധാനകാരണക്കാരനെന്ന്. 'പൊതുവേ മുസ്ലീങ്ങള്‍ ദേശദ്രോഹികള്‍. എന്നാല്‍ അതേ മതത്തിലുള്ള ഒരു സര്‍‌ക്കാരുദ്യോഗസ്ഥന്‍, ശാസ്ത്രജ്ഞന്‍, കായികതാരം ഒക്കെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി അദ്ധ്വാനിച്ചാല്‍ 'ഹി ഈസ് ജസ്റ്റ് അനദര്‍ ഇന്ത്യന്‍!'. അതിന്റെ പ്രസക്തി എടുത്തുകാണിക്കുന്നവന്‍ കപടമതേതരവാദി. ' ഇതാണ് ദുഷ്ടലാക്കോടെ പ്രചരിക്കപ്പെടുന്നതും നല്ല തോതില്‍ പിന്‍‌പറ്റപ്പെടുന്നതുമായ ഒരു ‘തകര്‍‌പ്പന്‍‌‘ ചിന്ത.&lt;br /&gt;&lt;br /&gt;എന്തായാലും ഇന്നു (ഫെബ്രുവരി 10) രാത്രി ശ്രീലങ്ക-ഇന്ത്യ 20-20 മത്സരത്തില്‍ യൂസഫും ഇര്‍‌ഫാനും, 'താടിയും തൊപ്പിയു'മുള്ള ഒരു വൃദ്ധന്റെ മക്കള്‍, ചേര്‍‌ന്ന് അവസാന‌ഓവറുകളിലെ വെടിക്കെട്ട് പ്രകടനത്തോടെ തോല്‍‌വിക്കടുത്തെത്തിയിരുന്ന ഇന്ത്യയെ വിജയിപ്പിച്ചു. ഇര്‍‌ഫാന്റെ ബാറ്റില്‍ നിന്ന്‌ ആ വിന്നിങ്ങ് ഷോട്ട് പറന്ന നിമിഷത്തിലെങ്കിലും 'മുസ്ലീം = ദേശദ്രോഹി' എന്ന നിര്‍‌ദ്ദയസമവാക്യത്തിന് അല്പമെങ്കിലും കോട്ടം തട്ടിയിട്ടുണ്ടാകുമെങ്കില്‍ അത്രയും നന്ന്.&lt;br /&gt;&lt;br /&gt;&lt;span style="font-size:85%;"&gt;&lt;em&gt;ചിത്രത്തിന് കടപ്പാട്: dailylife.com&lt;/em&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-4373687143477565400?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/4373687143477565400/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=4373687143477565400' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/4373687143477565400'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/4373687143477565400'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2009/02/blog-post.html' title='പഠാന്‍ സഹോദരങ്ങള്‍'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_PpRzVwtvJyU/SZHUuPu5usI/AAAAAAAAAFE/L-pUCeRGUTA/s72-c/irphan%26yusuf.jpg' height='72' width='72'/><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-4312835382551673010</id><published>2009-01-12T14:51:00.003-06:00</published><updated>2009-01-12T15:17:27.608-06:00</updated><category scheme='http://www.blogger.com/atom/ns#' term='ടി.പി. വിനോദ്'/><category scheme='http://www.blogger.com/atom/ns#' term='ബുക് റിപബ്ലിക്'/><category scheme='http://www.blogger.com/atom/ns#' term='ക്രിസ്‌പിന്‍‌ ജോസഫ്'/><title type='text'>കൊടുക്കരുത്. വാങ്ങുക.</title><content type='html'>&lt;a href="http://2.bp.blogspot.com/_PpRzVwtvJyU/SWus6JfUEFI/AAAAAAAAAEg/6x7uPkQG8Es/s1600-h/bookrelease.jpg"&gt;&lt;img id="BLOGGER_PHOTO_ID_5290512302256427090" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 400px; CURSOR: hand; HEIGHT: 256px" alt="" src="http://2.bp.blogspot.com/_PpRzVwtvJyU/SWus6JfUEFI/AAAAAAAAAEg/6x7uPkQG8Es/s400/bookrelease.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;നിരവധി സുഹൃത്തുക്കളുടെ സാന്നിദ്ധ്യം, കവിതാവായന, വിനോദ് ശങ്കറിന്റെ സിതാര്‍ വാദനം, സനലിന്റെ (സനാതനന്‍‌‌‌‌‌‌‌) സിനിമയുടെ പ്രദര്‍‌ശനം, സര്‍‌വ്വോപരി നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനായി കുറെ സുഹൃത്തുക്കള്‍ ഒത്തൊരുമിക്കുന്ന ഒരു സമാന്തരപ്രസാധനസംഘത്തിന്റെ ആദ്യപുസ്തകത്തിന്റെ പ്രകാശനം എന്നിവയാല്‍ സുന്ദരമായ ഒരു അനുഭവമായിരുന്നു ജനുവരി പത്താം തീയതി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍‌ക്കിലെ സായാഹ്നം. പ്രകാശനച്ചടങ്ങില്‍ ബുക് റിപബ്ലിക്കിനെക്കുറിച്ച് ശിവനും (വെള്ളെഴുത്ത്) ബ്ലോഗെഴുത്ത്, ബ്ലോഗിലെ കവിതകള്‍ പുലര്‍‌ത്തുന്ന മികച്ച നിലവാരം, ടി.പി. വിനോദിന്റെ കവിതകളുടെ പ്രസക്തി എന്നിങ്ങനെ പല വിഷയങ്ങളെക്കുറിച്ചും ഗോപീകൃഷ്ണന്‍, പി പി രാമചന്ദ്രന്‍, എന്‍.ജി. ഉണ്ണികൃഷ്ണന്‍, സുബൈദ ടീച്ചര്‍, വിഷ്ണുപ്രസാദ്, ഉഷാകുമാരി തുടങ്ങിയവരും സംസാരിച്ചു. ഏറ്റവും പ്രസക്തവും ആകര്‍‌ഷകവുമായ പ്രസംഗം, പക്ഷേ, കവി ക്രിസ്പിന്‍ ജോസഫിന്റെ വകയായിരുന്നു. ഏതാനും വാക്കുകള്‍ മാത്രം. ക്രിസ്പിന്‍ പറഞ്ഞതിതാണ്: “ആരും പുസ്തകം വാങ്ങിയിട്ട് മറ്റൊരാള്‍‌ക്ക് വായിക്കാന്‍ കൊടുക്കരുത്. പകരം എല്ലാവരും ഓരോ കോപ്പി വാങ്ങണം!“ (തുടര്‍‌ന്ന് ക്രിസ്പിന്‍ തന്റെ &lt;a href="http://www.harithakam.com/ml/Poem.asp?ID=640"&gt;മാസ്റ്റര്‍‌പീസ് കവിതയും&lt;/a&gt; ചൊല്ലി.)&lt;br /&gt;&lt;br /&gt;ക്രിസ്‌പിന്റെ വാക്കുകള്‍ ഞാനും കടമെടുക്കുന്നു. അമ്പത് രൂപ മാത്രം വിലയുള്ള ഈ സുന്ദരമായ കവിതാപുസ്തകം, &lt;a href="http://www.blogger.com/profile/05758027840559076528"&gt;ടി.പി. വിനോദിന്റെ&lt;/a&gt; “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍”, വാങ്ങുന്നവര്‍ മറ്റു വായനക്കാരെയും ഇതു 'വാങ്ങാന്‍' പ്രേരിപ്പിക്കണം എന്നൊരഭ്യര്‍‌ത്ഥനയാണീ കുറിപ്പ്. “പെയിന്റിങ്ങുകള്‍ വില്‍ക്കാനുള്ളവയല്ല, വാങ്ങാനുള്ളവയാണ്.” എന്നു പറഞ്ഞത് കാനായി കുഞ്ഞിരാമനാണ്. കലയ്ക്കും കലാകാരനും നിലനില്‍ക്കണമെങ്കില്‍ സൃഷ്ടികള്‍‌ക്ക് വില കിട്ടുക തന്നെ വേണമെന്ന ഓര്‍‌മ്മപ്പെടുത്തലായിരുന്നു അത്. ലാഭനിര്‍‌മ്മിതി ലക്ഷ്യമാക്കാത്ത, മികച്ച പുസ്തകങ്ങളുടെ ഉത്പാദനവും വിതരണവും ഉന്നമിടുന്ന ബുക് റിപബ്ലിക്കിനെപ്പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ നിലനില്പാകട്ടെ, നല്ല വായനക്കാരുടെ ആവശ്യകത കൂടിയായി മാറുന്നു. കാരണം, ഒരര്‍‌ത്ഥത്തില്‍, അവര്‍ തന്നെയാണ് ഈ പ്രസാധനസംരംഭത്തിന്റെ യഥാര്‍‌ത്ഥ ഉടമകള്‍. ‘നിലവാരമുള്ള വായന’ എന്ന സംഗതിയില്‍ നിന്ന് ഊര്‍‌ജ്ജമുള്‍‌ക്കൊണ്ട, ആ ഊര്‍‌ജ്ജത്തെ മൂലധനമായെണ്ണുന്ന ഒരു സംരംഭത്തിന്റെ ഉടമസ്ഥത മറ്റാര്‍‌ക്കാണ് അവകാശപ്പെടാനാവുക?&lt;br /&gt;&lt;br /&gt;കൂടുതല്‍ വിവരങ്ങള്‍‌ &lt;a href="http://book-republic.blogspot.com/"&gt;ബുക് റിപബ്ലിക്കിന്റെ ബ്ലോഗില്‍.&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%;"&gt;&lt;em&gt;(ചിത്രം: ശ്രീ. എന്‍.ജി. ഉണ്ണികൃഷ്ണനു ആദ്യപ്രതി നല്‍കിക്കൊണ്ട് ശ്രീ. പി.പി. രാമചന്ദ്രന്‍ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകളു’ടെ പ്രകാശനം നിര്‍‌വ്വഹിക്കുന്നു. കവി ഗോപീകൃഷ്ണന്‍, വിഷ്ണുപ്രസാദ് എന്നിവരാണ് സമീപത്ത്. ഫോട്ടോ: തുളസി.)&lt;/em&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-4312835382551673010?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/4312835382551673010/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=4312835382551673010' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/4312835382551673010'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/4312835382551673010'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2009/01/blog-post_12.html' title='കൊടുക്കരുത്. വാങ്ങുക.'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_PpRzVwtvJyU/SWus6JfUEFI/AAAAAAAAAEg/6x7uPkQG8Es/s72-c/bookrelease.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-9209943012300608076</id><published>2009-01-04T09:52:00.000-06:00</published><updated>2009-01-04T13:28:48.148-06:00</updated><category scheme='http://www.blogger.com/atom/ns#' term='ചികിത്സ'/><category scheme='http://www.blogger.com/atom/ns#' term='ഡോക്ടര്‍'/><title type='text'>ഡോക്ടറുടെ കൈയക്ഷരം</title><content type='html'>“മകന്‍ ഡോക്ടറാകും, അവന്റെ കൈയക്ഷരം അതിനു പറ്റിയതാണെ”ന്ന പഴഞ്ചന്‍ ഫലിതത്തിനു ജനത്തെ ചിരിപ്പിക്കാനുള്ള കെല്പ് കുറവാണ്. അതെന്തായാലും കുട്ടികളുടെ കൈയക്ഷരം നന്നായിരിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരുമൊക്കെ ആശിക്കാറും നിഷ്കര്‍‌ഷിക്കാറുമുണ്ട്. നല്ല കൈയക്ഷരമുള്ള കുട്ടികളോട് മമത തോന്നാത്തവരും കുറയും. പക്ഷേ കുട്ടി മുതിര്‍‌ന്നു കഴിഞ്ഞാലോ? വടിവൊത്ത കൈയക്ഷരമുള്ള മുതിര്‍‌ന്നയാളിന്റെ വ്യക്തിത്വത്തില്‍ എന്തോ ഒരു തരം ബാലിശത്വമുണ്ടെന്ന തോന്നലുണ്ടെനിക്ക്. ചെറിയ കാര്യങ്ങള്‍‌ക്ക് അമിതശ്രദ്ധ കൊടുക്കുന്നത് മനസ്സിന്റെ വലിപ്പക്കുറവിനെ കാണിക്കുന്നതാകാം എന്ന ലളിതതത്വത്തില്‍ നിന്നുത്ഭവിച്ച ഒരു മുന്‍‌വിധിയായിരിക്കാം ഈ തോന്നല്‍‍. അല്ലെങ്കില്‍ “മദ്യപാനം മോശമായിരിക്കാം, പക്ഷേ മദ്യപിക്കാത്തവര്‍ പൊതുവേ കടുത്ത അരസികന്മാരായിരിക്കും.” എന്ന് പണ്ടൊരു സുഹൃത്ത് അഭിപ്രായപ്പെട്ട പോലെ തികച്ചും വ്യക്തിപരമായ ഒരു നിരീക്ഷണമാകാമത്. ഒരു പക്ഷേ, താനെഴുതുന്നത് ചിലപ്പോഴെങ്കിലും സ്വയം വായിക്കാന്‍ പറ്റാത്ത അവസ്ഥ വന്നിട്ടുള്ള ഒരുവന്റെ പരോക്ഷമായ സ്വയം പ്രതിരോധിക്കലിന്റെ ലക്ഷണമാകാനും മതി.&lt;br /&gt;&lt;br /&gt;ഡോക്ടറുടെയടുത്തേക്ക് മടങ്ങി വരാം. സ്പഷ്ടതയുടെ കാര്യത്തില്‍ കഷ്ടതരമായ കൈപ്പടയുള്ള ഭിഷഗ്വരന്‍‌മാരെ കണ്ടിട്ടുണ്ട്, തീര്‍‌ച്ചയായും. പക്ഷേ വൈദ്യരംഗവുമായി വിദൂരബന്ധം പോലുമില്ലാത്ത പലരുടേയും കൈയക്ഷരം കണ്ടിട്ട് ലിപി ഇംഗ്ലീഷ് ആണെന്നു കഷ്ടിച്ചു മനസ്സിലാക്കാന്‍ പറ്റിയതേ ഭാഗ്യമെന്നു തോന്നിയിട്ടുണ്ട് താനും. എന്തായാലും പരിചയമില്ലാത്ത കൈപ്പടയില്‍ എഴുതിയിരിക്കുന്നത് വായിച്ചെടുക്കുമ്പോള്‍ സംഭവിക്കാവുന്ന പിശക് വീട്ടിലോ ഓഫീസിലോ തമാശയാകും, മറിച്ച് മെഡിക്കല്‍ സ്റ്റോറിലാണെങ്കില്‍ (ഗുരുതരമായ) കുഴപ്പമാകുമെന്നും നമുക്കെല്ലാവര്‍‌ക്കുമറിയാമെങ്കിലും ഡോക്ടറുടെയടുത്തു നിന്നു പ്രിസ്ക്രിപ്ഷന്‍ കൈപ്പറ്റുമ്പോള്‍ ഭുരിപക്ഷം പേരും അതേപ്പറ്റി ഓര്‍‌ക്കാറില്ലെന്നതാണ് സത്യം. കൈയിലിരിക്കുന്ന കടലാസ്സിലേക്ക് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ രണ്ടു മിനിറ്റ് നേരം കണ്ണുചുളിച്ചു നോക്കിയാലും അയാള്‍‌ക്കും കുറിപ്പ് തന്ന ഡോക്ടര്‍‌ക്കുമിടയില്‍ അദൃശ്യവും എന്നാല്‍ ആശങ്കയ്ക്കിടയില്ലാത്തതുമായ എന്തോ വിനിമയമുണ്ടെന്ന ഉറച്ച ധാരണയിലെന്നോണം ഹെഡ് ആന്റ് ഷോള്‍‌ഡേഴ്സിന്റെയോ ലക്സിന്റെയോ പോസ്റ്ററിലേക്ക് നോക്കി നില്ക്കുന്നതു കാണാം പലരും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_PpRzVwtvJyU/SWDaCrY_0cI/AAAAAAAAAEY/oMABNKocXwM/s1600-h/tablets-2.JPG"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 200px; height: 184px;" src="http://4.bp.blogspot.com/_PpRzVwtvJyU/SWDaCrY_0cI/AAAAAAAAAEY/oMABNKocXwM/s200/tablets-2.JPG" alt="" id="BLOGGER_PHOTO_ID_5287465702075126210" border="0" /&gt;&lt;/a&gt;അത്രകണ്ട് മോശമല്ലാത്ത കൈപ്പടയുള്ള ഒരു ന്യൂറോ സര്‍‌ജന്‍ തന്ന പ്രിസ്ക്രിപ്ഷനുമായി ഒരു മെഡിക്കല്‍ സ്റ്റോറില്‍ പോയി, അടുത്തിടെ. സാധാരണരീതിയിലുള്ള ചെറിയ മരുന്നുകടയല്ല, എയര്‍‌കണ്ടീഷന്‍ ചെയ്ത വിശാലമായ ഷോപ്പ്. നിരവധി ജീവനക്കാരും മികച്ച സേവനവും വിലക്കിഴിവുമൊക്കെയുള്ള പേരു കേട്ട ഒരു മെഡിക്കല്‍ സ്റ്റോര്‍ ശൃംഖലയാണ് അവരുടേത്. എനിക്കു വാങ്ങേണ്ടിയിരുന്ന ഗുളികകളിലൊന്നിന്റെ പേര് Nurocol എന്നായിരുന്നു. കുറിപ്പ് വാങ്ങിയ ജീവനക്കാരന്റെ മുഖത്ത് വിശേഷിച്ചൊരു സംശയഭാവവും കണ്ടില്ല. ഷെല്‍‌ഫില്‍ നിന്ന് അതാതു ടാബ്‌ലെറ്റുകള്‍ എടുത്തു മേശമേല്‍ വച്ചപ്പോള്‍ Nurocol-നു പകരമിരിക്കുന്നത് Nuocol. വൈദ്യശാസ്ത്രസംബന്ധമായ അറിവ് പൂജ്യത്തില്‍ നിന്നും ഏറെ താഴെയായ എന്നെപ്പോലൊരാള്‍‌ ഒരക്ഷരത്തിന്റെ വ്യത്യാസത്തില്‍ വന്ന പകരക്കാരനെ തിരിച്ചറിയുമായിരുന്നില്ല. ഭാഗ്യത്തിന് ന്യൂറോകോള്‍ മുമ്പ് വാങ്ങിയിട്ടുള്ളതിനാല്‍ അപ്പോള്‍ തന്നെ കാര്യം പറഞ്ഞു. മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ ക്ഷമാപണത്തോടെ ഗുളിക മാറ്റിത്തരികയും ചെയ്തു. കടയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആലോചിച്ചത് ഗുളികയുടെ പേര് കൃത്യമായറിയില്ലായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന അപകടത്തെപ്പറ്റി മാത്രമായിരുന്നില്ല. ധാരാളം തവണ മരുന്നു വാങ്ങിയിട്ടുണ്ടെങ്കിലും നാളിതു വരെ വാങ്ങിയ മരുന്ന് കൃത്യമാണോ എന്നു ഡോക്ടറെ കാണിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. അതു കൊണ്ട് ഒരു തവണ പോലും തെറ്റിക്കാണില്ലെന്നു ആശ്വസിക്കാനേ പറ്റൂ. ഇനി മുതല്‍ എന്തു മരുന്നു വാങ്ങിയാലും കുറഞ്ഞപക്ഷം അയല്‍‌പ്പക്കത്ത് താമസിക്കുന്ന പരിചയക്കാരനായ ഡോക്ടറെയെങ്കിലും കാണിച്ച് കൃത്യത ഉറപ്പാക്കണമെന്നു നിശ്ചയിച്ചതിനാല്‍ എനിക്ക് സമാധാനിക്കാന്‍ പറ്റിയേക്കും. പക്ഷേ അഭ്യസ്തവിദ്യര്‍‌ക്കു പോലും പ്രിസ്ക്രിപ്ഷനും മരുന്നിന്റെ ലേബലും ഒത്തു നോക്കാന്‍ പ്രയാസമാണെന്നിരിക്കെ ഇംഗ്ലീഷ് വായിക്കാന്‍ പോലും വശമില്ലാത്ത വലിയൊരു ശതമാനം ജനവുമുള്‍‌പ്പെടുന്ന ഉപഭോക്താക്കള്‍ ഭാഗ്യത്തെ മാത്രം ആശ്രയിക്കേണ്ടുന്ന അവസ്ഥ മാറേണ്ടതല്ലേ?&lt;br /&gt;&lt;br /&gt;ഡോക്ടറുടെ മോശം കൈയക്ഷരം കാരണം യു എസില്‍ വര്‍‌ഷം തോറും 7000 പേര്‍ മരിക്കുന്നുവെന്നു 2006-ലെ ഒരു റിപോര്‍ടില്‍ കണ്ടെത്തിയതായി വിക്കിപീഡിയ പറയുന്നു. നമ്മുടെ നാട്ടിലെ കണക്കെന്താണെന്നറിയില്ല. വ്യാപകമായുള്ള ചെറിയ മരുന്നുകടകളില്‍ വൈദഗ്ദ്ധ്യം കുറഞ്ഞ ജോലിക്കാരുള്ള നാടാണ് നമ്മുടേതെന്നോര്‍‌ക്കണം. “ഈ മരുന്നില്ല, പകരം വേറെ കമ്പനിയുടേത് തരട്ടേ?” എന്നു ചോദിച്ചാല്‍ “ശരി!“ എന്നു തല കുലുക്കുന്ന ഉപഭോക്താക്കളും ഏറെയുണ്ടെന്നതും. ആശുപത്രിയുടെ ഭാഗമായുള്ള ഫാര്‍‌മസിയില്‍ നിന്നു പോലും മരുന്നു മാറിക്കൊടുത്ത സംഭവങ്ങളും കേട്ടിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, തന്റെ രോഗി കഴിക്കുന്നത് ശരിയായ മരുന്നാണെന്നുറപ്പു വരുത്താന്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കേണ്ട കടമ ഡോക്ടര്‍‌ക്കില്ലേ? കമ്പൂട്ടര്‍ പ്രിന്റഡ് പ്രിസ്‌ക്രിപ്ഷനിലേക്കു മാറുന്നതിനു തടസ്സമുണ്ടോ? ടൈപ്പിങ്ങ് എറര്‍ പോലും വരാതെ പ്രിസ്ക്രിപ്ഷന്‍ നല്കുകയെന്നത് ഒരാശുപത്രിയോ ഡോക്ടറോ വിചാരിച്ചാല്‍ നടക്കാത്ത കാര്യമാണോ? അതല്ലെന്നുണ്ടെങ്കില്‍ സ്വന്തം കൈയക്ഷരത്തെ താല്കാലികമായി മറന്നു കൊണ്ട് ഓരോ അക്ഷരവും വേറിട്ടറിയുന്ന തരത്തില്‍ എഴുതാം. എഴുതുന്നത് ഉപന്യാസമൊന്നുമല്ലാത്ത സ്ഥിതിയ്ക്ക് സ്പെല്ലിംഗ് കൃത്യമായി രോഗിക്കു പറഞ്ഞു കൊടുത്ത് അയാളോട് / അവളോട് ഒരു കടലാസ്സില്‍ എഴുതിയെടുക്കാന്‍ പറയുകയുമാവാം. അങ്ങനെ ചെയ്താല്‍ മരുന്നുകടയില്‍ നിന്നു കിട്ടുന്ന സാധനം കൃത്യമാണോയെന്നു അവര്‍‌ക്ക് എളുപ്പത്തില്‍ നോക്കാമല്ലോ. ലക്ഷക്കണക്കിനു രൂപ മാസവരുമാനമുള്ള ഒരു ഡോക്ടര്‍‌ക്ക് താന്‍ കുറിച്ചു കൊടുക്കുന്ന മരുന്നു തന്നെയാണ് രോഗിക്ക് ലഭിക്കുന്നതെന്നുറപ്പു വരുത്താന്‍ മുന്‍‌കരുതലെടുക്കണമെന്നു തോന്നാത്തത് അത്ര നിസ്സാരമായ പിഴവാണോ?&lt;br /&gt;&lt;br /&gt;പാതവക്കില്‍ മൂത്രമൊഴിക്കുന്നവനെയും ക്യൂ തെറ്റിക്കുന്നവനെയുമൊക്കെ കുറ്റം പറഞ്ഞു നാവു കഴയ്ക്കുമ്പോഴെങ്കിലും ഇത്തരം കാര്യങ്ങളില്‍ നമ്മുടെ കണ്ണുടക്കേണ്ടതില്ലേ? കമ്പ്യൂട്ടറൈസ്ഡ് പ്രിസ്സ്ക്രിപ്ഷനും മറ്റും വികസിതരാജ്യങ്ങളേക്കാള്‍ ആവശ്യം നമ്മുടേതു പോലെ ആരോഗ്യരംഗത്തെക്കുറിച്ചുള്ള അവബോധം കുറഞ്ഞ ജനതയും അനാസ്ഥയ്ക്കു പഞ്ഞമില്ലാത്ത മരുന്നുകടക്കാരുമൊക്കെയുള്ള രാജ്യത്താണ്. പക്ഷേ വിദേശത്തു നിന്നും അത്യുന്നതബിരുദങ്ങള്‍ നേടിയെത്തിയിട്ടുള്ള പ്രഗത്ഭന്മാര്‍ പോലും അവയൊന്നും അനുവര്‍ത്തിച്ചു കാണുന്നില്ല. എന്തെന്നാല്‍ മരുന്നു മാറിപ്പോയാല്‍ അപകടത്തിലാവുന്ന രോഗികള്‍ അവരുടെ ആരുമല്ലല്ലോ!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%;"&gt;&lt;span style="font-style: italic;"&gt;(ചിത്രത്തിന് കടപ്പാട്: photolibrary.com&lt;/span&gt;&lt;/span&gt;)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-9209943012300608076?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/9209943012300608076/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=9209943012300608076' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/9209943012300608076'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/9209943012300608076'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2009/01/blog-post.html' title='ഡോക്ടറുടെ കൈയക്ഷരം'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_PpRzVwtvJyU/SWDaCrY_0cI/AAAAAAAAAEY/oMABNKocXwM/s72-c/tablets-2.JPG' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-5762818980443696608</id><published>2008-12-24T13:51:00.000-06:00</published><updated>2008-12-24T14:08:21.429-06:00</updated><category scheme='http://www.blogger.com/atom/ns#' term='മാലേഗോണ്‍'/><category scheme='http://www.blogger.com/atom/ns#' term='കൈരളി'/><category scheme='http://www.blogger.com/atom/ns#' term='ഗൂഢാലോചനാസിദ്ധാന്തം'/><title type='text'>തിന്മയ്ക്ക് പടച്ചട്ട വില്ക്കുന്നവര്‍</title><content type='html'>ദൃശ്യവും ശബ്ദവും ഒരുമിച്ചു തരുന്ന ടെലിവിഷന്‍ എന്ന മാധ്യമത്തില്‍, സം‌പ്രേഷണം ചെയ്യുന്നത് ഏതെങ്കിലും അസംബന്ധനാടകത്തിന്റെ മിനിസ്ക്രീന്‍ പതിപ്പോ അക്ഷരവൈരികള്‍‌ ‍നിര്‍‌മ്മിച്ച ചവറ്‌ സീരിയലോ മറ്റോ അല്ലെന്നുണ്ടെങ്കില്‍, ഇപ്പറഞ്ഞ ദൃശ്യത്തിനും ശബ്ദത്തിനും തമ്മില്‍ കണിശമായതോ ഒഴുക്കന്‍ മട്ടിലുള്ളതെങ്കിലുമോ ആയ ബന്ധമുണ്ടായിരിക്കണമെന്നത് ശരാശരി ബുദ്ധിയുള്ള ആര്‍‌ക്കുമറിയാവുന്ന സംഗതിയാണല്ലോ. ഇനി സാമാന്യജനത്തിനു അതേപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്നു വാദിച്ചാല്‍ പോലും ഒരു ടെലിവിഷന്‍ ചാനലിന്റെ ന്യൂസ് എഡിറ്റര്‍‌ക്ക് തീര്‍‌ച്ചയായും ഓര്‍‌മ്മയുണ്ടായിരിക്കേണ്ട കാര്യമാണതെന്നതില്‍ തര്‍‌ക്കത്തിനു വകുപ്പില്ല. അതു കൊണ്ടു തന്നെ, ഇന്നലെ, അതായത് ഡിസംബര്‍ ഇരുപത്തിമൂന്നാംതീയതി, കൈരളി ചാനലില്‍ രാത്രി 10.30 നുള്ള വാര്‍‌ത്ത ‘കാണുകയും കേള്‍‌ക്കുകയും’ ചെയ്തവരാരും തന്നെ അത് എഡിറ്റ് ചെയ്തയാള്‍‌ക്ക് എന്തെങ്കിലും കൈയബദ്ധം പറ്റിയതായി കരുതിയിരിക്കാനിടയില്ല. പക്ഷേ ആ വാര്‍‌ത്തയിലെ ഒരു സുപ്രധാനഭാഗം യുക്തിബോധമുള്ള ഏതൊരാളുടേയും പുരികം ചുളിപ്പിച്ചിട്ടുണ്ടാകും. മാലേഗോണ്‍ സ്ഫോടനവുമായി ബന്ധപ്പെട്ടഎ ടി എസിന്റെ അന്വേഷണത്തെ സംബന്ധിച്ച വാര്‍‌ത്താശകലമായിരുന്നു അത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഹിന്ദുമതമൌലികവാദികളുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നുവെന്നുമാണ് വാര്‍‌ത്തയുടെ ശ്രവ്യഭാഗം. അതോടൊപ്പം കാണിച്ച ദൃശ്യങ്ങളിലാകട്ടെ, മാലേഗോണ്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ സന്യാസിനിയുടെയും സൈനികന്റെയും ചിത്രങ്ങള്‍, തികച്ചും ന്യായമായി, കാണിക്കുകയും ചെയ്തു. പക്ഷേ അവരുടെ ചിത്രങ്ങളോടൊപ്പം മറ്റൊരു ദൃശ്യവും അങ്ങേയറ്റം പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടു. മറ്റൊന്നുമല്ല, മുംബൈയില്‍ ഭീകരാക്രമണസമയത്ത് തീ പടര്‍‌ന്ന നിലയിലുള്ള താജ് ഹോട്ടലിന്റെ ചിത്രം! മാലേഗോണ്‍ സ്ഫോടനരംഗത്തിന്റെ ചിത്രമില്ലാഞ്ഞതു കാരണം അബദ്ധത്തില്‍‌ ഈ ചിത്രം വന്നു പോയതാണെന്നു കുട്ടികള്‍ പോലും പറയില്ല. പിന്നെ എന്തു കൊണ്ടായിരിക്കും വാര്‍‌ത്തയില്‍ ആ ദൃശ്യം പ്രത്യക്ഷപ്പെട്ടത്? മാലേഗോണ്‍ സ്ഫോടനക്കേസ് അന്വേഷിക്കുന്ന എ ടി എസിന്റെ തലവനായിരുന്ന ശ്രീ ഹേമന്ത് കാര്‍‌ക്കറെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നതു കൊണ്ട് താജ് ഹോട്ടല്‍ ദൃശ്യത്തിനു അവിടെ പ്രസക്തിയുണ്ടന്നോ എല്ലാ ഭീകരാക്രമണത്തെയും ഒരേ കണ്ണുകൊണ്ട് കാണണമെന്ന സന്ദേശമാണ് അത് തരുന്നതെന്നോ ഒക്കെ സി പി എമ്മിന്റെയും കൈരളിയുടെയും ജോണ്‍ ബ്രിട്ടാസിന്റെയും മറ്റും കടുകടുത്ത ആരാധകര്‍ പോലും വാദിക്കുമെന്നും തോന്നുന്നില്ല. അപ്പോള്‍ മേല്‍പ്പറഞ്ഞ വാഗ്-ദൃശ്യസംയോജനത്തിന്റെ ലക്ഷ്യം വേറെയാണെന്നത് വ്യക്തം. മുംബൈയിലെ ഭീകരാ‍ക്രമണത്തില്‍‌ ‍സംഘ് പരിവാറിന്റെയും മൊസാദിന്റെയും അമേരിക്കയുടെയുമൊക്കെ കരങ്ങളാണുള്ളതെന്ന കാല്‍‌ക്കാശിനു വിലയില്ലാത്ത ഗൂഢാലോചനാസിദ്ധാന്തം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന അല്പബുദ്ധികള്‍‌ക്ക് ഒതുക്കത്തില്‍ പ്രഖ്യാപിച്ച പ്രതീകാത്മകപിന്തുണയായിരുന്നു കൈരളിയുടേത്.&lt;br /&gt;&lt;br /&gt;തങ്ങളുടെ താല്പര്യങ്ങള്‍‌ക്ക് കടകവിരുദ്ധമായ വാര്‍‌ത്തകളെ തമസ്കരിക്കുക, അവയെപ്പറ്റി മൌനം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ മാധ്യമങ്ങള്‍ നിരന്തരമായി ചെയ്യുന്നുണ്ടെന്നത് ഏവര്‍‌ക്കുമറിയാം. എന്നാല്‍ മേല്‍‌പ്പറഞ്ഞ കാര്യത്തില്‍ സംഭവിച്ചത്, വളരെ അപൂര്‍‌വ്വമൊന്നുമല്ലെന്നിരിക്കിലും, തന്ത്രപരമായ ഒരു ദൃശ്യസൂചന വഴി പ്രേക്ഷകന്റെ തലച്ചോറിലേക്ക് അലക്ഷ്യവും അസത്യാത്മകവുമായ ഒരു വിധിപ്രസ്താവത്തിന്റെ മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ ഒരു മാധ്യമം നടത്തിയ ദയനീയപരിശ്രമമാണ്. വിവേചനശക്തിയുള്ള പ്രേക്ഷകന്റെ മുന്നില്‍ കൈരളിയുടെ പരിശ്രമം പരിഹാസ്യമായിത്തീരുമെന്നതിലുപരി മതമൌലികവാദത്തിനും ഭീകരതയ്ക്കുമൊക്കെയെതിരേ പ്രതിരോധമുയര്‍‌ത്താന്‍ സന്നദ്ധരാ‍യ സുമനസ്സുകള്‍ ഗൂഢാലോചനാസിദ്ധാന്തങ്ങളുടെ പല തരം കെണികളെപ്പറ്റി കരുതലോടെയിരിക്കണമെന്ന വസ്തുതയിലേക്കാണ് ഇത്തരം ‘എഡിറ്റിങ്ങ് ടെക്നിക്കുകള്‍‘ വിരല്‍ ചൂണ്ടുന്നത്.&lt;br /&gt;&lt;br /&gt;‘ഷേപ് ഓഫ് ദ ബീസ്റ്റി’ല്‍ അരുന്ധതി റോയ് ഇങ്ങനെ പറയുന്നു:&lt;br /&gt;“ഒരു സമയത്ത്, തെഹ‌ല്‍‌ക്കയുടെ വെളിപ്പെടുത്തല്‍ സംഭവിച്ചപ്പോള്‍, ഞാന്‍ കരുതി, ദൈവത്തിനു സ്തുതി, ബിജെപിയില്‍ അഴിമതിക്കാരുണ്ടായതിന്, അവരിലാരൊക്കെയോ കോഴവാങ്ങിയെന്നതിന്. സങ്കല്പിച്ചു നോക്കൂ, അവര്‍ പ്രത്യയശാസ്ത്രപരമായ നിലപാടു മാത്രമുള്ള അഴിമതിരഹിതരായിരുന്നുവെങ്കില്‍ സ്ഥിതി എത്രത്തോളം കൂടുതല്‍ ഭയാനകമായിരുന്നേനെയെന്ന്! എനിക്ക്, കറയറ്റ പ്രത്യയശാസ്ത്രയുദ്ധങ്ങള്‍ ശരിക്കും കൂടുതല്‍ ഭയാനകമാണ്.”&lt;br /&gt;&lt;br /&gt;ഭയാനകമായ സമരങ്ങളിലേര്‍‌പ്പെടരുതെന്നതല്ല അരുന്ധതിയുടെ വാദം, സത്യത്തില്‍. ആത്യന്തികമായ തിന്മകളെ ആദര്‍‌ശവത്‌കരിക്കാന്‍ പോന്ന (അഴിമതിരാഹിത്യം, വികസനം എന്നിവ പോലുള്ള) ഘടകങ്ങളുടെ സാന്നിദ്ധ്യമാണ് ഏറ്റവും അപകടകരമെന്ന സൂചനയാണ് അവരുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ചെയ്യാത്ത തെറ്റിനു പഴി കേള്‍‌ക്കേണ്ടി വരുന്ന ഒരു ക്രിമിനലിനു സത്യത്തില്‍ ആ പഴിയെന്നതും അത്തരമൊരു ആദര്‍‌ശവത്കരണസാധ്യതയാണ്. ലളിതമായ ഒരുദാഹരണമെടുക്കാം: ശിക്ഷിക്കപ്പെടാന്‍ പര്യാപ്തമാംവിധം തെളിവുകളുള്ള ഒരു കൊലപാതകക്കുറ്റത്തിന് കോടതിമുറിയില്‍ വിചാരണ നേരിടുന്ന പ്രതിക്കു നേരെ തീര്‍‌ത്തും വ്യാജമായ കുറേ കുറ്റാരോപണങ്ങള്‍ പ്രോസിക്യൂട്ടറാല്‍ ഉന്നയിക്കപ്പെട്ടാല്‍ എന്തു സംഭവിക്കും? ‘കുറ്റവാളി’ എന്ന ലേബലിനു മേലെ ‘അനീതിയുടെ ഇര’ എന്ന ലേബല്‍ പതിയുമ്പോള്‍ തുറന്നു കിട്ടുന്നത് യഥാര്‍‌ത്ഥകുറ്റകൃത്യം (കുറഞ്ഞപക്ഷം കേള്‍‌വിക്കാരുടെ മനസ്സുകളിലെങ്കിലും) ലഘൂകരിക്കപ്പെടാനുള്ള അസുലഭമായ സാധ്യതയാണ്. അത്തരം സാധ്യതകളുടെ പെരുമഴയാണ് ഗൂഢാലോചനസിദ്ധാന്തക്കാര്‍ ഛിദ്രശക്തികളുടെ മേല്‍ വര്‍‌ഷിക്കുന്നത്. തിന്മയ്ക്ക് ആശ്വാസപൂര്‍‌വ്വം എടുത്തണിയാനുള്ള ദൃഢമായ പടച്ചട്ടകളുടെ ആദായവില്പനശാലകളാണ് ഗൂഢാലോചനാസിദ്ധാന്തങ്ങളും അവയുടെ പ്രയോക്താക്കളും. കൈരളിയിലെ ‘ദൃശ്യവിസ്മയം’ കണ്ടവരുടെ കൂട്ടത്തില്‍ അത്തരത്തില്‍ ആശ്വാസം കൊണ്ടവരുണ്ടാകുമെന്ന കാര്യം ആ ചാനലിലെ എഡിറ്റിങ്ങ് വിശാ‍രദന്മാര്‍ ആലോചിക്കുമായിരിക്കുമോ? ആര്‍‌ക്കറിയാം!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-5762818980443696608?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/5762818980443696608/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=5762818980443696608' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/5762818980443696608'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/5762818980443696608'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2008/12/blog-post.html' title='തിന്മയ്ക്ക് പടച്ചട്ട വില്ക്കുന്നവര്‍'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-1672830082564629372</id><published>2008-07-07T00:14:00.000-05:00</published><updated>2008-07-08T01:54:54.888-05:00</updated><category scheme='http://www.blogger.com/atom/ns#' term='പാഠപുസ്തകവിവാദവും നിഷ്‌പക്ഷബുദ്ധിജീവികളും'/><title type='text'>‘ബൌദ്ധിക‘മടവാള്‍</title><content type='html'>പുരകത്തിക്കുന്നവരുണ്ട്. കത്തുന്ന പുരയിലെ തീയണയ്ക്കാനും കത്തിക്കുന്നവരെ ആട്ടിയകറ്റാനും നോക്കുന്നവരുമുണ്ട്. അപ്പോള്‍ പക്ഷേ, ‘നിഷ്‌പക്ഷബുദ്ധിജീവിക’ളെന്തു ചെയ്യും? പരിസരത്തൊക്കെയില്ലേല്‍ മോശം. പക്ഷേ അതുകൊണ്ട് എന്തെങ്കിലും പ്രയോജനം വേണ്ടേ? ആഹ്, പറമ്പില്‍ വാഴയുണ്ടല്ലോ, വെട്ടുക തന്നെ! തന്നെയുമല്ല, ബൌദ്ധികത (കപടബൌദ്ധികതയായാലും മതി, പെട്ടെന്നാരും തിരിച്ചറിയില്ല) കൊണ്ട് നിര്‍‌മ്മിച്ച്, സാഹിത്യജ്ഞാനം കൊണ്ട് പിടിയിട്ട വെട്ടുകത്തിയാണെങ്കിലും വാഴ വീഴുമെന്നു തെളിയിക്കുകയുമാകാമല്ലോ!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-1672830082564629372?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/1672830082564629372/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=1672830082564629372' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/1672830082564629372'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/1672830082564629372'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2008/07/blog-post.html' title='‘ബൌദ്ധിക‘മടവാള്‍'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-7550558752116115902</id><published>2008-06-25T21:17:00.000-05:00</published><updated>2008-06-25T21:42:27.383-05:00</updated><title type='text'>മിനിമം മര്യാദ കാണിക്കണം!</title><content type='html'>പാഠപുസ്തകപ്രശ്നത്തില്‍ ഉചിതമായ പരിഹാരം കാണാന്‍ കേരളസര്‍‌ക്കാരിന് എന്തിനാണിത്ര ആശങ്ക? പൌവത്തിലും ലീഗും ചെന്നിത്തലയും ബ്രാഹ്മിണ്‍ ഫെഡറേഷനും അവരോടൊക്കെയൊപ്പമുള്ള ജനലക്ഷങ്ങളും ‘അബദ്ധജടിലവും സത്യവിരുദ്ധവു’മായ ഉള്ളടക്കത്തിനെതിരെ ഇത്രയും പ്രതിഷേധിച്ചത് പോരെന്നാണോ? ഹിന്ദു പാഠപുസ്തകം, കൃസ്ത്യന്‍ പാഠപുസ്തകം, മുസ്ലീം പാഠപുസ്തകം എന്നൊക്കെ വേറെ വേറെ ബുക്കുകള്‍ അച്ചടിക്കുന്നതിനും അതാത് പിള്ളേരെയെല്ലാം പ്രത്യേകം ക്ലാസ്സുകളില്‍ ഇരുത്തി പഠിപ്പിക്കുന്നതിനും എന്തു തടസ്സമാണുള്ളത്? ഏകദൈവവിശ്വാസം, ബഹുദൈവവിശ്വാസം, ദിവ്യഗര്‍‌ഭം, വിഗ്രഹാരാധന, വിഗ്രഹവിരോധന ഒക്കെ ഒരേ സമയം പരമസത്യങ്ങളും പുരോഗമനാത്മകവും യുക്തിഭദ്രവും ശാസ്ത്രീയവുമാണെന്നു ഒറ്റപ്പുസ്തകത്തില്‍ പഠിപ്പിക്കാതിരിക്കുക എന്ന മിനിമം മര്യാദ കാണിച്ചാല്‍ എല്ലാവര്‍‌ക്കും പ്രയോജനപ്രദമായിരിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-7550558752116115902?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/7550558752116115902/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=7550558752116115902' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/7550558752116115902'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/7550558752116115902'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2008/06/blog-post_25.html' title='മിനിമം മര്യാദ കാണിക്കണം!'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-4708896890775801814</id><published>2008-06-18T14:16:00.000-05:00</published><updated>2008-06-18T14:39:55.558-05:00</updated><title type='text'>കവിത + വിഷ്ണുപ്രസാദ്‌</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_PpRzVwtvJyU/SFleiUi42uI/AAAAAAAAACw/WI6MJDMcFqg/s1600-h/vishnu.JPG"&gt;&lt;img style="cursor: pointer;" src="http://1.bp.blogspot.com/_PpRzVwtvJyU/SFleiUi42uI/AAAAAAAAACw/WI6MJDMcFqg/s320/vishnu.JPG" alt="" id="BLOGGER_PHOTO_ID_5213301987381664482" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;നിള, എഴുത്തുകാരന്‍, ടിപ്പിക്കല്‍ ഐറ്റം, ക്ലീഷേ എന്നൊക്കെ പറയാന്‍ വരട്ടെ. കുറച്ചു  വ്യത്യാസങ്ങളുണ്ട്‌. സംഗതി ഭാരതപ്പുഴ തന്നെ. വിഷ്ണുപ്രസാദ്‌ ഒരു എഴുത്തുകാരനാണു  താനും. പക്ഷേ ഒന്നാമതായി ശ്രദ്ധിക്കേണ്ട സംഗതി അയാള്‍ ആകാശത്തേക്കോ അനന്തതയിലേക്കോ  നോക്കി നില്‌ക്കുകയല്ലെന്നതാണ്‌. മറിച്ച്‌ &lt;a href="http://prathibhasha.blogspot.com/2007/02/blog-post.html"&gt;താഴേക്കു നോക്കി നടക്കുക&lt;/a&gt;യാണ്‌.  രണ്ടാമതായി, വിഷ്ണു ധരിച്ചിരിക്കുന്നത്‌ ഗൃഹാതുരത്വപ്രിയനായ ഒരെഴുത്തുകാരനു  നിരക്കുന്ന വെളുത്ത വേഷ്ടിയല്ല, മാടിക്കുത്തിയ ലുങ്കിയാണ്‌. മൂന്നാമത്തേതും ഏറ്റവും  പ്രധാനപ്പെട്ടതുമായ സംഗതി ഇതാണ്‌: ഇദ്ദേഹം ഏതെങ്കിലും സാഹിത്യമാസികയിലെ ഫീച്ചറിനു  വേണ്ടിയോ അഭിമുഖത്തിനൊരലങ്കാരമെന്ന നിലയ്ക്കോ പോസ്‌ ചെയ്തതല്ല. കുട്ടികള്‍ പുഴയില്‍  തിമര്‍ക്കുമ്പോള്‍ അവര്‍ക്കു കുഴപ്പം വല്ലതും പറ്റാതിരിക്കാനായി കൂടെയിറങ്ങിയതാണ്‌.  'ഗ്ലോറിഫൈ' ചെയ്യാന്‍ പറ്റിയ ഒന്നും ഈ ദൃശ്യത്തിലില്ലെന്നു ചുരുക്കം.&lt;br /&gt;&lt;br /&gt;കവിത  വായിക്കുന്നവര്‍ക്ക്‌ അതെഴുതിയ ആളിന്റെ സാന്നിദ്ധ്യം, പക്ഷേ, ചില  പ്രത്യേകതോന്നലുകളുണ്ടാക്കും. സാധാരണരീതിയില്‍ അവരോടിടപെടുമ്പോഴും അസാധാരണമായ എന്തോ  ഒന്ന് ഓരോ നിമിഷത്തിനും അകമ്പടി സേവിക്കുന്നതായി അനുഭവപ്പെടും. എഴുത്തിനെയും  മനുഷ്യരെയും കൂട്ടിക്കുഴയ്ക്കുക എന്ന മുന്‍വിധി ആരെക്കുറിച്ചും ഉണ്ടാകരുതെന്ന  കടുത്ത വാശിയുള്ളതുകൊണ്ടാവണം, വിഷ്ണുപ്രസാദിനെ കാണുമ്പോഴൊക്കെ 'കായ്ച്ചു എന്ന  ഒറ്റക്കുറ്റത്തിനാണ്‌ മാവ്‌ ഏറു കൊള്ളുന്ന'തെന്നും 'പിടിക്കപ്പെടുന്നതിന്റെ ത്രില്‍  നിഷേധിക്കലാണ്‌ ഒരു കള്ളനോടു ചെയ്യാവുന്ന കടുത്ത അനീതി'യെന്നും 'ഇല്ലാത്തവയെ  ഉള്ളവയ്ക്ക്‌ ഭയമാണെ'ന്നും 'കെട്ടു പൊട്ടിച്ചോടിയ രണ്ടു കിലോമീറ്റര്‍ ദൂരമാവണം പശു  പിന്നീട്‌ അയവിറക്കുന്നതെ'ന്നുമൊക്കെ കണ്ടെടുക്കുന്ന ഏതോ വിചിത്രേന്ദ്രിയം പേറുന്ന  ഒരാളുടെ സാന്നിദ്ധ്യമെന്ന തോന്നലിനെ പ്രതിരോധിക്കാന്‍ പെടാപ്പാട്‌ പെട്ടിട്ടുണ്ട്‌,  ഇതെഴുതുന്നയാള്‍.&lt;br /&gt;&lt;br /&gt;ഒന്നരവര്‍ഷത്തിലേറെയായി നിരന്തരം &lt;a href="http://prathibhasha.blogspot.com/"&gt;പ്രതിഭാഷ&lt;/a&gt; സന്ദര്‍ശിക്കുന്ന ആര്‍ക്കും ഉണ്ടാകാവുന്ന പ്രതിസന്ധിയാകണമത്‌. ഇപ്പോള്‍,  വിഷ്ണുവിന്റെ ആദ്യത്തെ പുസ്തകം, കുളം + പ്രാന്തത്തി, കയ്യില്‍ കിട്ടിയതുമുതല്‍ ആ  പ്രതിസന്ധി രൂക്ഷമാവുകയാണ്‌. കാരണം, സാഹിത്യരചനകളുടെ കാര്യമെടുത്താല്‍,  കമ്പ്യൂട്ടര്‍ സ്ക്രീനണച്ചാല്‍ അപ്രത്യക്ഷമാകുന്ന ബ്ലോഗിനെക്കാള്‍ എപ്പോഴും  കയ്യെത്തി എടുക്കാവുന്ന, എപ്പോള്‍ വേണമെങ്കിലും കണ്ണിനെ പിടിച്ചു വലിക്കാവുന്ന  പുസ്തകത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ 'മാരക'മാണ്‌. ഇന്റര്‍നെറ്റ്‌ യുഗത്തിനും  മുമ്പേ വായനയെന്ന 'ദുശ്ശീല'ത്തിനടിമയായവന്റെ മേല്‍ അച്ചടിക്കപ്പെട്ട വാക്കുകള്‍  ചെയ്യുന്ന ആഭിചാരക്രിയയുടെ ശക്തിയും കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണ്ണമായി.  എന്നിട്ടും, 'വിഷ്ണുപ്രസാദിന്റേതായി കൂടുതല്‍ കവിതകളും കൂടുതല്‍  പുസ്തകങ്ങളുമുണ്ടാകട്ടെ' എന്നാഗ്രഹിച്ചു പോകുന്നതിനെ എന്തു പേരിട്ടു വിളിക്കും?  മസൊക്കിസം? അതോ സ്റ്റോക്‍ഹോം  സിന്‍ഡ്രോമെന്നോ?&lt;br /&gt;&lt;br /&gt;&lt;br /&gt;............................................................................................................&lt;br /&gt;&lt;span style="font-size:85%;"&gt;'കുളം +  പ്രാന്തത്തി'യുടെ പ്രകാശനത്തെക്കുറിച്ച്‌ സനാതനന്‍ എഴുതിയ ഹൃദ്യമായ കുറിപ്പ്‌ &lt;a href="http://boolokakavitha.blogspot.com/2008/06/blog-post_17.html"&gt;ഇവിടെ&lt;/a&gt;  വായിക്കാം. പുസ്തകം വാങ്ങാനുള്ള &lt;a href="http://www.smartneeds.com/shpdetails.asp?ID=619"&gt;ലിങ്ക്‌ ഇതാണ്‌&lt;/a&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-4708896890775801814?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/4708896890775801814/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=4708896890775801814' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/4708896890775801814'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/4708896890775801814'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2008/06/blog-post.html' title='കവിത + വിഷ്ണുപ്രസാദ്‌'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_PpRzVwtvJyU/SFleiUi42uI/AAAAAAAAACw/WI6MJDMcFqg/s72-c/vishnu.JPG' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-103175441778272650</id><published>2008-05-06T22:41:00.000-05:00</published><updated>2008-05-06T22:44:10.633-05:00</updated><title type='text'>സംശയം</title><content type='html'>കടിച്ചാല്‍ പൊട്ടാത്ത നുണകളുടെയും വെറും കയ്യൂക്കിന്റെയും ബലത്തില്‍ ഒരു  എമ്പോക്കി, ഒരു രാജ്യത്തെ ചവിട്ടിത്തേച്ച്‌, അവിടത്തെ ലക്ഷക്കണക്കിനു മനുഷ്യരെയും  തട്ടി, പിന്നെയും കുറെ ലക്ഷങ്ങളെ തുരത്തിയോടിച്ചും വിട്ടപ്പോള്‍ "അങ്ങേര്‍  സദ്ദാമിനെ കൊന്നു. അതിലിപ്പോ എന്താ ഇത്ര പ്രശ്നം?" എന്നു ഒരൊന്നൊന്നര ചോദ്യം  പുച്‌ഛരസത്തില്‍ ചോദിച്ച ഒരു വര്‍ഗ്ഗം (മധ്യവര്‍ഗ്ഗമെന്നും പറയും) "നിന്റെയൊക്കെ  തീറ്റ ഇത്തിരി ഓവറാണല്ലോടേ?" എന്നൊരു മുട്ടാപ്പോക്ക്‌ അതേ എമ്പോക്കിയുടെ വായില്‍  നിന്നു വീണപ്പോള്‍ വിറളി പിടിക്കുന്നതിനെപ്പറ്റിയാണോ സര്‍, "അറിയാത്ത പിള്ള  ചൊറിയുമ്പോള്‍ അറിയും!" എന്നു പറയുന്നത്‌?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-103175441778272650?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/103175441778272650/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=103175441778272650' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/103175441778272650'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/103175441778272650'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2008/05/blog-post.html' title='സംശയം'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-2892394419307037102</id><published>2007-11-12T07:43:00.000-06:00</published><updated>2007-11-12T07:56:59.865-06:00</updated><category scheme='http://www.blogger.com/atom/ns#' term='വായനാലിസ്റ്റ്'/><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>വായനാലിസ്റ്റും തൊമ്മിമാരും</title><content type='html'>കമന്റ്‌ അഗ്രഗേറ്ററിനെയും ഷെയേഡ്‌ ലിസ്റ്റിനെയും താരതമ്യം ചെയ്യുന്നത്‌ പന്തിയാണോ? കമന്റും പോസ്റ്റും തമ്മിലുള്ളതിനേക്കാള്‍ വലുതാണ്‌ അവ തമ്മിലുള്ള വ്യത്യാസം.&lt;br /&gt;&lt;br /&gt;പലരും പല രീതിയില്‍ പറഞ്ഞ ഒരു വസ്തുത ആവര്‍ത്തിക്കട്ടെ. കമന്റ്‌ അഗ്രഗേറ്റര്‍ അഡിക്ഷനുണ്ടാക്കിയിരുന്നു. പോസ്റ്റുകളോടോ എഴുതുന്നയാളിനോടോ ഉള്ള അഡിക്ഷനല്ല. (അത്തരമൊരു അഡിക്ഷന്‍ കുറവാണ്‌, സത്യത്തില്‍.) നൂറുകണക്കിന്‌ കഴമ്പില്ലാക്കമന്റുകളിലൂടെ കടന്നു പോകുക എന്ന പ്രക്രിയയോടുള്ള, യാതൊരു പ്രയോജനവുമില്ലാത്ത അഡിക്ഷന്‍. ബ്ലോഗുകളുടെ എണ്ണം കൂടുന്തോറും കമന്റ്‌ അഗ്രഗേറ്റര്‍ വലിയൊരു ചവറ്‌ സംഭരണകേന്ദ്രമായി വളര്‍ന്നു. വേറെ ഗതിയില്ലാത്തതിനാലും ഒരു ചീപ്പ്‌ എന്റര്‍‌ടെയിന്‍മെന്റിന്റെ സുഖമുള്ളതിനാലും ജനം അതിനിടയില്‍ കിടന്ന് പരതി. ചിലരൊക്കെ ഫില്‍റ്റര്‍ സംവിധാനം ഉപയോഗിച്ചതായി കേട്ടു. എന്തായാലും, ഇതില്‍ നിന്നൊരു വിടുതി നേടാമെന്ന് ഇതെഴുതുന്നയാളടക്കം പലരും തീരുമാനിച്ചതിന്റെ പിന്നിലെ ലോജിക്ക്‌ വളരെ സിമ്പിളായിരുന്നു. രാവിലെ നേരത്തെ എഴുന്നേറ്റ്‌ കുളിച്ച്‌ ആപ്പീസില്‍ പോകുന്നതിനു വേണ്ടി തലേന്നു രാത്രി മൂന്നു മണി വരെ നീളുന്ന വെള്ളമടി സെഷന്‍ ഒഴിവാക്കുന്നതു പോലുള്ള ഒരു നടപടിയായിരുന്നു അത്‌. വായനയ്ക്ക്‌ വേണ്ടി ചിലവാക്കാവുന്ന സമയം പാഴാക്കിക്കളയുന്നത്‌ നിര്‍ത്തലാക്കാമെന്ന ഗുണപ്രദമായ തിരിച്ചറിവ്‌.&lt;br /&gt;&lt;br /&gt;പക്ഷേ, അന്നേരം ഒരു പ്രശ്നം വന്നു. മുമ്പ്‌ നമുക്ക്‌ വേണ്ട പോസ്റ്റുകള്‍ പലതും തിരഞ്ഞു പിടിക്കാന്‍ വായനയിലൂടെ നമ്മളില്‍ താല്‍പര്യം ജനിപ്പിച്ചിട്ടുള്ള ചില ബ്ലോഗര്‍മാരുടെ കമന്റുകളും സഹായകമായിരുന്നു. ഇനിയെന്തു ചെയ്യും? അവിടെയാണ്‌ വായനാലിസ്റ്റുകള്‍ ഉപകാരമായത്‌. നേരെ പോയി ഡിസ്‌പ്ലേ ചെയ്തിരിക്കുന്ന പോസ്റ്റുകള്‍ നോക്കുകയേ വേണ്ടൂ. വായിക്കണമെന്നു തോന്നുന്നവ വായിക്കാം. അല്ലാത്തവയെ അവഗണിക്കാം. കമന്റുകൂനയില്‍ കിടന്നു പരതുന്ന സമയവും ലാഭം.&lt;br /&gt;&lt;br /&gt;ഇമ്മാതിരി ഒരന്വേഷണം പരിമിതമായ ഒരു വൃത്തത്തില്‍ ഒതുങ്ങുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരാളുടെ ലിസ്റ്റില്‍ നിന്ന് വേറൊരു പോസ്റ്റില്‍ പോയി അതില്‍ താല്‍പര്യം ജനിച്ചാല്‍ ആ ബ്ലോഗറിന്റെ മറ്റു പോസ്റ്റുകളും നോക്കും നമ്മള്‍. ക്രമേണ അയാളുടെ വായനാലിസ്റ്റും നമ്മുടെ പരിഗണനയില്‍ വരും. അങ്ങനെ ആ വൃത്തം വികസിക്കുകയും ചെയ്യും.&lt;br /&gt;&lt;br /&gt;&lt;strong&gt;വായനാലിസ്റ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പോസ്റ്റ്‌ ടൈറ്റിലുകള്‍ക്കൊപ്പം ആ ലിസ്റ്റിന്റെ ഉടമയുടെ വക അദൃശ്യമായ ഒരു കമന്റുണ്ട്‌. എല്ലാ ടൈറ്റിലുകള്‍ക്കുമൊപ്പമുള്ള ഒരേയൊരു കമന്റ്‌. എന്താണത്‌?&lt;/strong&gt; തീര്‍ച്ചയായും "ഇതാ, ഞാന്‍ വായിച്ച വളരെ മികച്ച ഒരു പോസ്റ്റ്‌!" എന്നല്ല അത്‌. മറിച്ച്‌, "ഇതാ, ഞാന്‍ വായിച്ച ശ്രദ്ധേയമായ ഒരു പോസ്റ്റ്‌." എന്നാണ്‌. ശ്രദ്ധേയം എന്നത്‌ മികച്ചത്‌, എന്ന അര്‍ത്ഥത്തിലോ വിമര്‍ശിക്കപ്പെടേണ്ടത്‌ എന്ന അര്‍ത്ഥത്തിലോ ആകാം. ഇടതുപക്ഷചായ്‌വുള്ള ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വാദമുഖങ്ങളുള്ള ഒരു പോസ്റ്റ്‌ തന്റെ ലിസ്റ്റിലുള്‍പ്പെടുത്തിയെന്നു വരാം. ഫെമിനിസത്തിനോട്‌ അനുഭാവമുള്ളയാള്‍ സ്ത്രീവിരുദ്ധചിന്തകള്‍ നിറഞ്ഞ ഒരു പോസ്റ്റ്‌ ചൂണ്ടിക്കാണിച്ചെന്നു വരാം. അതു പോലെ മറിച്ചും സംഭവിക്കാം. അതായത്‌, ലിസ്റ്റ്‌ നോക്കി പോസ്റ്റ്‌ വായിക്കുന്നയാള്‍ എടുക്കുന്ന നിലപാടിന്‌ വായനാലിസ്റ്റിന്റെ ഉടമ ഉത്തരവാദിയല്ലെന്നര്‍ത്ഥം.&lt;br /&gt;&lt;br /&gt;ഇനി ലിസ്റ്റില്‍ വരുന്ന പോസ്റ്റിട്ട ബ്ലോഗറിന്റെ കാര്യമെടുക്കാം. പണ്ട്‌ തന്റെ പോസ്റ്റിനു കമന്റിട്ടയാളിനോട്‌ കൂറു കാട്ടുവാനായി തിരിച്ചു കമന്റിട്ട പോലെ, തന്റെ പോസ്റ്റ്‌ ലിസ്റ്റിലുള്‍പ്പെടുത്തിയയാളോട്‌ പോസ്റ്റിട്ടയാളിന്‌ വിധേയത്വം തോന്നിയിട്ട്‌ അയാളുടെ ഏതു ചവറുപോസ്റ്റും തന്റെ ലിസ്റ്റില്‍ പെടുത്തിയേക്കാമെന്നു ആരെങ്കിലും കരുതുമോ? ഒരു പോസ്റ്റില്‍ പോയി "ആശംസകള്‍." എന്നോ "നന്നായിട്ടുണ്ട്‌. എങ്കിലും കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു." എന്നോ കമന്റിടുന്നത്‌ പോലെയാണോ ഇത്‌? വായനാലിസ്റ്റ്‌ ഒരാളുടെ അഭിരുചിയെ വളരെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്‌. സ്വന്തം ലിസ്റ്റില്‍ യാതൊരു ഗുണവും മണവുമില്ലാത്ത ഒരു പോസ്റ്റ്‌ പ്രദര്‍ശിപ്പിക്കുന്നത്‌ ഒരു പോസ്റ്റിന്റെ ചുവട്ടില്‍ പോയി ആശംസയെഴുതുന്നതു പോലുള്ള റിസ്ക്‌ കുറഞ്ഞ ഏര്‍പ്പാടല്ല. "എനിക്കു യാതൊരു ബോധവുമില്ല!" എന്നു പരസ്യം ചെയ്യുന്ന പോലെയാണത്‌. എങ്കില്‍ക്കൂടിയും മേല്‍പ്പറഞ്ഞ തരം വിധേയത്വം കാട്ടുന്നവര്‍ കണ്ടേക്കാം. പക്ഷേ അത്‌ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ലിസ്റ്റുകള്‍ നോക്കുന്ന മറ്റുള്ളവര്‍ക്കുണ്ടാകേണ്ടതാണ്‌. മറിച്ച്‌, നേരത്തെ തന്റെ പോസ്റ്റ്‌ ലിസ്റ്റിലിട്ടയാളുടെ ശ്രദ്ധേയമായൊരു പോസ്റ്റാണ്‌ ഒരാള്‍ ഷെയര്‍ ചെയ്യുന്നതെങ്കില്‍ അതില്‍ തെറ്റില്ലല്ലോ. (അതിനേക്കാള്‍ കുറ്റമറ്റതാകണം ഇത്തരമൊരു സംവിധാനമെന്ന ആഗ്രഹം ഇത്തിരി കടന്ന കൈ അല്ലേ?)&lt;br /&gt;&lt;br /&gt;പിന്നെ, വിധേയത്വം ഒരു വീക്‍നെസ്സായവരുടെ കാര്യം. തൊമ്മിമാര്‍ തൊമ്മിമാരായി ജനിക്കും, തൊമ്മിമാരായി ജീവിക്കും, അപ്പടിയേ എരന്തു പോകും. അവരെപ്പറ്റിയാലോചിച്ചു തല പുകയ്ക്കുന്നതിലും ഭേദം കമന്റ്‌ അഗ്രഗേറ്ററില്‍ പോയി&lt;br /&gt;"പ്രണയിനീ നീ ഞാനാം ഊഷരഭൂമിയില്‍ പെയ്തിറങ്ങും തരളമേഘം.. എന്ന വരി ഹൃദയത്തില്‍ തട്ടി. അഭിനന്ദനങ്ങള്‍, ഇനിയും വരട്ടേ ഇതു പോലെയുള്ള മൗലികരചനകള്‍." എന്നൊക്കെയുള്ള 'തകര്‍പ്പന്‍' കമന്റുകള്‍ വായിച്ചു നേരം പോക്കുന്നതാണ്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-2892394419307037102?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/2892394419307037102/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=2892394419307037102' title='52 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/2892394419307037102'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/2892394419307037102'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2007/11/blog-post_12.html' title='വായനാലിസ്റ്റും തൊമ്മിമാരും'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>52</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-5392097794509807390</id><published>2007-07-28T16:30:00.001-05:00</published><updated>2009-02-12T10:52:24.987-06:00</updated><category scheme='http://www.blogger.com/atom/ns#' term='കീസ്‌ലോവ്‌സ്കി'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>മരണം ജീവിതത്തോടു ചെയ്യുന്നത്‌</title><content type='html'>അന്നു രാത്രി ബാറില്‍ വച്ചു കണ്ടുമുട്ടിയ അപരിചിതനായ വിദേശി യുവാവിനൊപ്പം ഒരേ കിടക്കയില്‍ ശയിക്കുമ്പോള്‍, രതിയുടെ മൂര്‍ദ്ധന്യനേരത്തും ഉല്ല തിരിച്ചറിയുന്നത്‌ താന്‍ എന്തുമാത്രം ഒറ്റപ്പെട്ടിരിക്കുന്നുവെന്നതാണ്‌. ദിവസങ്ങള്‍ക്കു മുമ്പ്‌ മാത്രം മരണപ്പെട്ട ഭര്‍ത്താവിനെക്കുറിച്ച്‌ പോളിഷ്‌ ഭാഷയില്‍, വിഷാദം കലര്‍ന്ന സ്വരത്തില്‍ അവള്‍ സംസാരിക്കുന്നു. ആ സംഭാഷണം തന്റെ താല്‌ക്കാലിക ലൈംഗികപങ്കാളിയില്‍ വിശേഷിച്ചൊരു ചലനവും സൃഷ്ടിക്കാന്‍ പോകുന്നില്ലെന്ന് അവള്‍ക്ക്‌ ബോധ്യമുണ്ട്‌. എങ്കിലും അവള്‍ക്ക്‌ ആന്റെക്കിനെക്കുറിച്ച്‌ സംസാരിക്കാതിരിക്കാനാകുന്നില്ല. ഈ യുവാവിനെ സംബന്ധിച്ചിടത്തോളം വെറും അമ്പത്‌ ഡോളറിന്‌ ഒത്തുകിട്ടിയ തരക്കേടില്ലാത്ത ഒരന്തിക്കൂട്ട്‌ മാത്രമാണ്‌ താനെന്ന അറിവ്‌ അവളുടെയുള്ളില്‍ നിസ്സംഗമായ ഒരു പുഞ്ചിരിയുണര്‍ത്തുന്നുണ്ടെന്നത്‌ ബാറില്‍ വച്ച്‌ അയാള്‍ ഇടപാട്‌ ഉറപ്പിക്കുന്ന ദൃശ്യത്തില്‍ തന്നെ വെളിപ്പെടുന്നുണ്ട്‌. ഉല്ലയ്ക്ക്‌ അയാളുമായുള്ള രതി കേവലം ശാരീരികാവശ്യം നിറവേറ്റലല്ല. രതിമൂര്‍ച്ഛയിലൂടെ, മനസ്സില്‍ നാളുകളായി വിങ്ങിനിറയുന്ന ആത്മനിന്ദയോടടുത്തു നില്‌ക്കുന്ന വികാരത്തെ അതിന്റെ പരകോടിയിലെത്തിക്കുകയാണവള്‍. "നിന്റെ കൈകള്‍ ആന്റെക്കിന്റേതു പോലെയിരിക്കുന്നു." എന്ന അവളുടെ വചനത്തിനോട്‌ പോളിഷ്‌ ഭാഷ വശമില്ലാത്ത അയാളുടെ ഭാഗത്തുനിന്ന് വിശേഷിച്ചൊരു പ്രതികരണവുമുണ്ടാകുന്നില്ല. ഇംഗ്ലീഷില്‍ സംസാരിക്കാനായുള്ള അയാളുടെ അഭ്യര്‍ത്ഥന അവള്‍ നിരസിക്കുകയും ചെയ്യുന്നു. ഉല്ലയ്ക്ക്‌ അയാളുടെ പ്രതികരണം ആവശ്യമുണ്ടായിരുന്നില്ല. അവളുടേത്‌ ഏതാണ്ടൊരു ആത്മഭാഷണമായിരുന്നു. ആ അപരിചിതയുവാവിനോട്‌ അനുതാപപൂര്‍വ്വം, "നിനക്കൊന്നും മനസ്സിലാകില്ല. അത്‌ എന്റെ പ്രശ്നമാണ്‌", എന്ന്‌ മൊഴിയുന്നുമുണ്ടവള്‍. തന്നോടൊപ്പം അത്താഴം കഴിക്കുവാനും ആ രാത്രി മുഴുവന്‍ ചിലവഴിക്കാനുമുള്ള അയാളുടെ ക്ഷണം വിശേഷിച്ചൊരു വികാരവും പ്രകടിപ്പിക്കാതെ നിരസിക്കുകയാണവള്‍.&lt;br /&gt;&lt;br /&gt;&lt;strong&gt;'നോ എന്‍ഡ്‌'&lt;/strong&gt; എന്ന ചലച്ചിത്രം ഉര്‍സുല സൈറോ എന്ന ഉല്ലയുടെ മാത്രം കഥയല്ല. അത്യന്തം ഇഴമുറുക്കമുള്ള ദൃശ്യങ്ങളിലൂടെ പോളിഷ്‌ ചലച്ചിത്രാചാര്യന്‍ &lt;strong&gt;ക്രിസ്തോഫ്‌ കീസ്‌ലോവ്‌സ്‌കി&lt;/strong&gt; നിര്‍വ്വഹിക്കുന്നത്‌ ഒറ്റപ്പെടലെന്ന മനുഷ്യാവസ്ഥയെക്കുറിച്ചുള്ള തീവ്രവും കാവ്യാത്മകവുമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്‌. നീതിയുടെ പക്ഷത്തു നിലകൊള്ളുകയും തൊഴില്‍സമരം നടത്തിയതിന്റെ പേരില്‍ ജയിലിലാകുകയും, തന്റെ നല്ലവനായ അഭിഭാഷകന്റെ മരണത്തെത്തുടര്‍ന്ന് ജയില്‍മോചനം അനിശ്ചിതത്വത്തിലാകുകയും തന്റെ മോചനത്തിന്‌ വേണ്ടി അസത്യപ്രസ്താവം നടത്താന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ഡാരെക്‌ എന്ന യുവാവ്‌, ഭര്‍ത്താവിന്റെ മോചനത്തിനായി ചെറിയ മകളെയും കൂട്ടി വക്കീലിനെക്കാണാനും രേഖകള്‍ ശരിയാക്കുവാനും മറ്റുമായി നിരന്തരം അലയുന്ന ഡാരെക്കിന്റെ പത്നി, പ്രിയസുഹൃത്തിന്റെ മരണവും അയാളുടെ വിധവയുടെ, താന്‍ രഹസ്യമായി പ്രണയിച്ചിരുന്നവളുടെ, നിരാകരണവും ഈ നഗരത്തില്‍ താന്‍ അന്യനാണെന്ന തിരിച്ചറിവും സ്വന്തം ജന്മദേശത്തേക്ക്‌ മടങ്ങിപ്പോകാനുള്ള പ്രേരണകളായി സ്വീകരിക്കുന്ന ടോമെക്ക്‌ (ആന്റെക്കിന്റെ സുഹൃത്ത്‌), തന്റെ സുദീര്‍ഘമായ കര്‍മ്മജീവിതത്തിന്റെ നിരര്‍ത്ഥകത തിരിച്ചറിയുന്ന വൃദ്ധനായ ലാബ്രഡോര്‍ എന്ന വക്കീല്‍ എന്നിങ്ങനെ ഏകാന്തതയുടെ വൈവിധ്യമാര്‍ന്ന പ്രതീകങ്ങളെന്നോണം ചലിക്കുന്ന കുറേ കഥാപാത്രങ്ങളുണ്ട്‌ ഈ സിനിമയില്‍. ഇവരെയെല്ലാം തമ്മില്‍ അടക്കിപ്പിടിച്ച ശോകം കൊണ്ട്‌ നെയ്തൊരു അദൃശ്യച്ചരടാലെന്നോണം ബന്ധിപ്പിക്കുന്ന പരേതനായ ആന്റെക്കിന്റെ സാന്നിദ്ധ്യവുമുണ്ട്‌ ചിത്രത്തിലുടനീളം.&lt;br /&gt;&lt;br /&gt;സിനിമ തുടങ്ങുമ്പോള്‍ തന്നെ ആന്റെക്കിനെ നമുക്ക്‌ കാണാം. അയാള്‍ മരിച്ചു കഴിഞ്ഞിരുന്നു. സ്വന്തം മരണത്തെ വിവരിക്കുന്ന ആന്റെക്കിന്റെ വാക്കുകളാണ്‌ നമ്മളെ സിനിമയുടെ കഥയിലേക്ക്‌ നയിക്കുന്നത്‌ തന്നെ. പ്രഭാതത്തില്‍ ഓഫീസിലേക്ക്‌ പുറപ്പെടാനായി കാറിലിരിക്കുമ്പോഴാണ്‌ മരണം അയാളെ തന്റെ തണുത്ത ആശ്ലേഷത്തിനടിപ്പെടുത്തുന്നത്‌. ഉല്ലയും മകനും വീടിനുള്ളിലായിരുന്നതിനാല്‍ മരണനിമിഷത്തില്‍ ആന്റെക്ക്‌ തീര്‍ത്തും തനിച്ചായിരുന്നു. തന്റെ മരണം വിവരിക്കുന്ന ആന്റെക്കിന്റെ വാക്കുകളില്‍ അതിവൈകാരികത തീരെയില്ല. പക്ഷേ ആന്റെക്കിന്റെ ശോകഛവിയാര്‍ന്ന മുഖത്തിന്റെ സമീപദൃശ്യവും ഏകാഗ്രതയ്ക്ക്‌ ഭ്രംശം വരാത്ത വിധമുള്ള പ്രകാശവിന്യാസവും കൂടിച്ചേരുമ്പോള്‍ ആ വാക്കുകള്‍ പ്രേക്ഷകഹൃദയത്തിലേക്കുള്ള പാത അനായാസം കണ്ടെത്തുന്നു. തുടക്കത്തിലുള്ള ആന്റെക്കിന്റെ സാന്നിദ്ധ്യവും വാക്കുകളും നല്‌കുന്ന അനുഭവം, പ്രേക്ഷകനെ ചിത്രത്തിന്റെ തുടര്‍ന്നുള്ള ഗതിയില്‍ ലയിച്ചുചേരാന്‍ തെല്ലൊന്നുമല്ല സഹായിക്കുന്നത്‌.&lt;br /&gt;&lt;br /&gt;ഭര്‍ത്താവിന്റെ ശവസംസ്കാരം കഴിഞ്ഞ്‌ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്‌ ഉല്ല. സമര്‍ത്ഥനും സമ്മതനുമായ ഒരു അഭിഭാഷകനായിരുന്നു ആന്റെക്ക്‌. തൊഴിലാളിനേതാവായ ഡാരെക്കിന്റെ കേസ്‌ കൈകാര്യം ചെയ്തിരുന്നത്‌ ആന്റെക്കാണ്‌. തൊഴില്‍സമരം നയിച്ചതിന്‌ ജയിലിലാക്കപ്പെട്ട ഡാരെക്കിനെ മോചിപ്പിക്കാന്‍ അയാള്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നത്‌ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ വെളിപ്പെടുന്നുണ്ട്‌. ഭര്‍ത്തൃവിയോഗം നല്‌കിയ ശോകത്തില്‍ നിന്ന് മുക്തയാകും മുമ്പു തന്നെ ഡാരെക്കുമായി ബന്ധപ്പെട്ട വ്യവഹാരത്തിന്റെ സംഭവഗതികളിലിടപെടാന്‍ പ്രേരിതയാകുകയാണ്‌ ഉല്ല. തുടക്കത്തില്‍ നിസ്സംഗത പുലര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ഡാരെക്കിന്റെ നിരാലംബയായ ഭാര്യയുടെ സാന്നിദ്ധ്യത്തെ അവഗണിക്കാന്‍ ഉല്ലയ്ക്കാകുന്നില്ല. കേസ്‌ വാദിക്കാന്‍ മറ്റൊരു വക്കീലിനെ കണ്ടുപിടിക്കാന്‍ അവളെ സഹായിക്കുവാന്‍ സന്നദ്ധയാകുന്ന ഉല്ല, ആന്റെക്കിന്റെ ഔദ്യോഗികജീവിതത്തിന്റെ ആദ്യനാളുകളില്‍ അദ്ദേഹത്തിന്റെ സീനിയറായിരുന്ന ലാബ്രഡോറിന്റെ പേരാണ്‌ നിര്‍ദ്ദേശിക്കുന്നത്‌. വൃദ്ധനായ ലാബ്രഡോറാകട്ടെ, പോളിഷ്‌ ഭരണകൂടം തികഞ്ഞ കാര്‍ക്കശ്യം കാട്ടിയിരുന്ന കാലഘട്ടമായതിനാല്‍ മറ്റു പല അഭിഭാഷകരേയും പോലെ രാഷ്ട്രീയവ്യവഹാരങ്ങളിലിടപെടുന്നത്‌ തീരെ ഒഴിവാക്കിയിരുന്നു. എങ്കിലും തന്റെ തൊഴില്‍ജീവിതത്തിന്റെ അവസാനനാളുകളിലെത്തി നില്‌ക്കുന്ന ലാബ്രഡോര്‍ ആ കേസ്‌ ഏറ്റെടുക്കുക തന്നെ ചെയ്യുന്നു. അയാളെ സംബന്ധിച്ചിടത്തോളം തന്റെ തൊഴിലിനെയും ജീവിതത്തെത്തന്നെയും വിഭിന്നമായ ഒരു കോണിലൂടെ നോക്കിക്കാണാനിടയാക്കിയ ഒന്നായി മാറുകയും ചെയ്യുന്നുണ്ട്‌ ആ കേസ്‌. ഒരു ഘട്ടത്തില്‍, ആത്മനിന്ദ കലര്‍ന്ന സ്വരത്തില്‍ ലാബ്രഡോര്‍ തന്റെ സഹായിയോട്‌ ഇങ്ങനെ പറയുന്നു പോലുമുണ്ട്‌: "കുറ്റവാളികള്‍ ശിക്ഷയില്‍ നിന്ന്‌ വിടുതി നേടാനാശിക്കുന്നു. ഇവിടെയിതാ, നിരപരാധിയായ ഒരാള്‍ താന്‍ മോചനമാഗ്രഹിക്കുന്നില്ലെന്നു പറയുന്നു!" ഡാരെക്കിന്റെ മോചനത്തിനു ശേഷം തന്റെ മനോദുരിതത്തില്‍ നിന്നുള്ള അന്തിമമായ മോചനമാര്‍ഗ്ഗത്തിലേക്കെത്തുന്ന ഉല്ലയിലാണ്‌ സിനിമയവസാനിക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_PpRzVwtvJyU/Rqjp3HUrO2I/AAAAAAAAAB4/lgSfj7kKzr4/s1600-h/image-kie-portrait1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5091576511810190178" style="CURSOR: hand" alt="" src="http://2.bp.blogspot.com/_PpRzVwtvJyU/Rqjp3HUrO2I/AAAAAAAAAB4/lgSfj7kKzr4/s400/image-kie-portrait1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;strong&gt;&lt;em&gt;&lt;span style="font-size:85%;"&gt;കീസ്‌ലോവ്‌സ്കി&lt;/span&gt;&lt;/em&gt;&lt;/strong&gt; &lt;em&gt;&lt;span style="font-size:85%;"&gt;(ചിത്രത്തിന് കടപ്പാട്: my.dreamwiz.com)&lt;/span&gt;&lt;/em&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഉല്ലയെ അവതരിപ്പിക്കുന്ന ഗ്രാസിന സപൊലോവ്‌സ്‌കയടക്കമുള്ള അഭിനേതാക്കളെല്ലാം തന്നെ കൃത്യതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുകയും കഥയുടെ മ്ലാനതലങ്ങളെ സൂക്ഷ്മമായി പ്രതിഫലിപ്പിക്കും വിധം സ്ലവോമിര്‍ ഇദ്സ്യാക്‌ ക്യാമറ ചലിപ്പിക്കുകയും ചെയ്തിരിക്കുന്ന ഈ ചിത്രം സ്വന്തം കലയുടെ മേല്‍ കീസ്‌ലോവ്‌സ്കിയ്ക്കുള്ള അന്യൂനമായ കയ്യടക്കത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്‌. പുറംവാതില്‍ രംഗങ്ങള്‍ തീരെ കുറവാണ്‌ ഈ സിനിമയില്‍. നിഴലും വെളിച്ചവും ഇടകലരുന്ന അകത്തളങ്ങളില്‍ അഭിനേതാക്കളുടെ സമീപദൃശ്യങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‌കിയുള്ള ചിത്രീകരണരീതി കാഴ്‌ചക്കാരനെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലേക്ക്‌ കലാത്മകമായി വലിച്ചടുപ്പിക്കുന്നു. ഒരേ സമയം തന്നെ നമ്മെ ബൗദ്ധികമായി പ്രചോദിപ്പിക്കുകയും വൈകാരികമായി സ്വാധീനിക്കുകയും ചെയ്യുന്നതാണ്‌ ഈ വിശ്രുതചലച്ചിത്രകാരന്റെ കല.&lt;br /&gt;&lt;br /&gt;ഒരു മരണം. വിധവയായിത്തീരുന്ന ഒരു സ്ത്രീ. അവളുടെ ശേഷിക്കുന്ന ജീവിതാനുഭവം. ഇത്തരത്തില്‍ അതിസാധാരണമായ ഒരു കഥാതന്തുവിനെ അസാധാരണമായ ഒരു കലാനുഭവമാക്കി മാറ്റാന്‍ കീസ്‌ലോവ്‌സ്കി ആശ്രയിച്ചിരിക്കുന്നത്‌ പ്രധാനമായും രണ്ട്‌ ഘടകങ്ങളെയാണ്‌. ആദ്യത്തേത്‌ ചിത്രത്തില്‍ ആദ്യന്തം അനുഭവപ്പെടുന്ന പരേതനായ ആന്റെക്കിന്റെ സാന്നിദ്ധ്യം. രണ്ടാമത്തേത്‌, ഉല്ലയുടെ ഒറ്റപ്പെടലിന്‌ സമാന്തരമായി നെയ്‌തു ച്ചേര്‍ത്തിരിക്കുന്ന, അവള്‍ക്കു കൂടി ഭാഗഭാക്കാകേണ്ടി വരുന്ന ഡാരെക്കിന്റെ മോചനശ്രമത്തിന്റെ കഥ, അഥവാ പോളണ്ടിന്റെ സമകാലികരാഷ്ട്രീയ പരിതസ്ഥിതിയുടെ മ്ലാനവര്‍ണ്ണങ്ങളാല്‍ വരച്ച ഒരു ചിത്രം.&lt;br /&gt;&lt;br /&gt;ചിത്രത്തിലെ ആന്റെക്കിന്റെ സാന്നിദ്ധ്യത്തെ എങ്ങനെ വ്യാഖ്യാനിക്കും? മരിച്ചയാള്‍ തിരികെ വന്ന് തന്റെ വിധവയുടെയും അവള്‍ക്കു ചുറ്റുമുള്ളവരുടെയും ജീവിതത്തെ നോക്കിക്കാണുന്നതായുള്ള, അയാളുടെ പരിപ്രേക്ഷ്യത്തെ (perspective) അടിസ്ഥാനമാക്കിയുള്ള ഒന്നാണോ ഈ ചിത്രത്തിന്റെ ആഖ്യാനഘടന? ആണെന്നു തീര്‍ത്തും പറയാന്‍ കഴിയുന്നില്ല. ആന്റെക്കിന്റെ രൂപം തന്റെ മരണത്തെക്കുറിച്ച്‌ നമ്മോട്‌ സംസാരിക്കുന്നതാണ്‌ ചിത്രത്തിന്റെ തുടക്കമെങ്കിലും വളരെ യഥാതഥമായ രീതിയിലാണ്‌ ചിത്രത്തിന്റെ മുന്നോട്ടുള്ള ഗതി. പിന്നീട്‌ ആന്റെക്കിന്റെ പ്രത്യക്ഷസാന്നിദ്ധ്യം ദൃശ്യമാകുന്ന രംഗങ്ങളിലെല്ലാം തികഞ്ഞ സന്നിഗ്ദ്ധത (ambiguity) നിലനിര്‍ത്തിയിട്ടുണ്ട്‌ താനും. അതായത്‌, ആന്റെക്കിന്റെ ആത്മാവ്‌ അവിടെ സന്നിഹിതമായിരുന്നുവോ അതോ ആ സാന്നിദ്ധ്യം ഉല്ലയുടെ ഭ്രമകല്‌പനയുടെ ഭാഗമായിരുന്നുവോ എന്നു കൃത്യമായി നിര്‍വ്വചിക്കാനാകാത്ത സന്ദര്‍ഭങ്ങളാണവ.&lt;br /&gt;&lt;br /&gt;ആന്റെക്കിന്റെ മരണമെന്ന യാഥാര്‍ത്ഥ്യത്തെ സ്വീകരിക്കാന്‍ ഉല്ലയുടെ മനസ്സിന്റെ ഏതൊക്കെയോ അറകള്‍ വിസമ്മതിക്കുന്നുണ്ട്‌. "ആന്റെക്ക്‌ ഇവിടെയുണ്ട്‌, ഞാനദ്ദേഹത്തെ കണ്ടു,"വെന്ന് ഒരു ഘട്ടത്തില്‍ അവള്‍ പറയുന്നു പോലുമുണ്ട്‌, ഗൗരവത്തോടെ തന്നെ. ഡാരെക്കിന്റെ കേസ്‌ നടത്താനായി അഭിഭാഷകരുടെ മേല്‍വിലാസങ്ങളെഴുതി വച്ചിട്ടുള്ള പുസ്തകത്തില്‍ പരതി ലാബ്രഡോറിന്റെ പേര്‌ നിര്‍ദ്ദേശിക്കുന്ന ഉല്ല പിന്നീട്‌ അതേ പേജില്‍ ലാബ്രഡോറിന്റെ പേരിനു നേര്‍ക്ക്‌ ആരോ ചുവന്ന മഷി കൊണ്ട്‌ ഒരു ചോദ്യചിഹ്നമിട്ടിരിക്കുന്നത്‌ കാണുന്നുണ്ട്‌. ലാബ്രഡോറിന്റെ സാമര്‍ത്ഥ്യത്തെപ്പറ്റി സന്ദേഹമുണ്ടായിരുന്ന ആന്റെക്ക്‌ തന്റെ തിരഞ്ഞെടുക്കലില്‍ അതൃപ്തി പ്രകടിപ്പിച്ചതായിരുന്നു അതെന്ന് ഉല്ല ഉറച്ചു വിശ്വസിക്കുന്നു. അപരിചിതനായ യുവാവുമായി താന്‍ നടത്തിയ വേഴ്‌ചയെ പരാമര്‍ശിച്ചു കൊണ്ട്‌ 'താന്‍ ആന്റെക്കിനെ വഞ്ചിച്ചു'വെന്ന് ഡാരെക്കിന്റെ പത്നിയോട്‌ കുറ്റബോധത്തോടെ പറയുന്നുണ്ടവള്‍. 'അദ്ദേഹം ഇപ്പോഴില്ലല്ലോ' എന്നു സാന്ത്വനരൂപേണ പറയുന്ന മിസ്സിസ്‌ ഡാരെക്കിനോട്‌ ആന്റെക്കിന്റെ തീവ്രസാന്നിദ്ധ്യം തന്നെ സംബന്ധിച്ചിടത്തോളം ഒരു യാഥാര്‍ത്ഥ്യമാണെന്ന മട്ടിലാണ്‌ അവള്‍ പ്രതികരിക്കുന്നത്‌. തുടര്‍ന്ന് മിസ്സിസ്‌ ഡാരെക്കിന്റെ അഭിപ്രായപ്രകാരം ഹിപ്‌നോസിസിലൂടെ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്ന് വിടുതി നേടാന്‍ സഹായിക്കുന്ന ഒരു യുവാവിന്റെയടുക്കലേക്ക്‌ ഉല്ല പോകുന്നു.&lt;br /&gt;&lt;br /&gt;ഉല്ലയുടെ പ്രവൃത്തികള്‍, വിശേഷിച്ചും വിദേശിയുവാവുമൊത്തുള്ള താല്‌കാലികവേഴ്‌ച, ഹിപ്‌നോസിസിനു വിധേയയാകല്‍ എന്നിവ, എന്താണ്‌ സൂചിപ്പിക്കുന്നത്‌? പ്രത്യക്ഷത്തില്‍ ആന്റെക്കിനെക്കുറിച്ചുള്ള സ്‌മരണകളില്‍ നിന്ന് രക്ഷ നേടാന്‍ ശ്രമിക്കുകയാണവള്‍ എന്നു തോന്നാം. പക്ഷേ ഓരോ തവണയും ആന്റെക്കിന്റെ അദൃശ്യസാന്നിദ്ധ്യമെന്ന അനുഭവത്തിന്റെ തീവ്രത കൂട്ടാന്‍, ഒട്ടൊക്കെ അബോധാത്മകമായിത്തന്നെ, ശ്രമിക്കുകയായിരുന്നിരിക്കണം ഉല്ല ചെയ്തത്‌. ടോമെക്കിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്നത്‌, രതിയിലേര്‍പ്പെടുന്ന യുവാവിനോട്‌ ആന്റെക്കിനെക്കുറിച്ചു സംസാരിക്കുന്നത്‌, ഹിപ്‌നോസിസിന്‌ വിധേയയാകും മുമ്പ്‌ ആന്റെക്ക്‌ മരിച്ചു പോയി എന്ന സത്യം വെളിപ്പെടുത്താതിരിക്കുന്നത്‌.. ഇതൊക്കെ തന്നെയും വിരല്‍ ചൂണ്ടുന്നത്‌ മറ്റൊന്നിലേക്കുമല്ല. എല്ലാറ്റിനുമുപരി, ആന്റെക്കിന്‌ വാദം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഡാരെക്കിന്റെ കേസിനോട്‌ അവള്‍ കാട്ടുന്ന സജീവമായ താല്‌പര്യം മറ്റൊരു വിധത്തില്‍ നോക്കിയാല്‍ ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ജീവിക്കാനുള്ള വാഞ്ഛ തന്നെയാണെന്നു വരാം.&lt;br /&gt;&lt;br /&gt;ഉല്ലയുടെ ജീവിതകഥയില്‍ ഡാരെക്കിന്റെ ജയില്‍ ജീവിതം പ്രസക്തമാകുന്നതെങ്ങനെ? നീതിരാഹിത്യത്തിന്റെ തുറുങ്കില്‍ കിടക്കുന്ന ഡാരെക്കും ഓര്‍മ്മകളുടെയും ആത്മനിന്ദയുടെയും തടവിലാക്കപ്പെട്ട ഉല്ലയും പ്രത്യക്ഷത്തില്‍ വിരുദ്ധതലങ്ങളില്‍ വര്‍ത്തിക്കുന്നവരാണ്‌. ഈ വിരുദ്ധതലങ്ങളെ കൂട്ടിയിണക്കുന്നതാകട്ടെ, ആന്റെക്കിന്റെ മരണവും. സ്വന്തം മനോദുരിതത്തില്‍ നിന്ന് വിടുതി നേടാനുള്ള ശ്രമങ്ങളൊക്കെയും വ്യര്‍ത്ഥമാണെന്നറിയുന്ന ഉല്ലയുടെ കഥയ്ക്ക്‌ സമാന്തരമായി തന്റെ ജയില്‍ മോചനത്തിനായി വഞ്ചനാത്മകമായ നിലപാടെടുക്കാന്‍ മടിക്കുന്ന ഡാരെക്കിന്റെ കഥ ചേര്‍ത്തു വയ്ക്കുക വഴി പ്രധാനപ്രമേയത്തിന്‌ അസാധാരണമായ ആഴം കൈ വരുത്തുകയാണ്‌ സംവിധായകന്‍ ചെയ്തിരിക്കുന്നത്‌.&lt;br /&gt;&lt;br /&gt;.........................................................&lt;br /&gt;&lt;br /&gt;ചാള്‍സ്‌ ബുകോവ്‌സ്കിയുടെ &lt;a href="http://vivarththanangal.blogspot.com/2007/06/blog-post.html"&gt;കുമ്പസാരം&lt;/a&gt; എന്ന കവിത ആസന്നമരണനായ ഒരാളുടെ തീവ്രത നിറഞ്ഞ തിരിച്ചറിവിനെക്കുറിച്ചാണ്‌. 'ഒന്നുമില്ലായ്മ മാത്രം ശേഷിപ്പായി കിട്ടിയ' തന്റെ ഭാര്യയെക്കുറിച്ചാണ്‌ അയാള്‍ വ്യസനിക്കുന്നത്‌; സ്വന്തം മരണത്തെക്കുറിച്ചല്ല. ഒരുമിച്ചുള്ള ജീവിതത്തിലെ നിസ്സാരസംഗതികള്‍ പോലും സുന്ദരവും സാര്‍ത്ഥകവുമായിരുന്നുവെന്ന് ഒട്ടൊരു ആത്മനിന്ദയോടെ തിരിച്ചറിയുകയാണയാള്‍. ബുകോവ്‌സ്കി എഴുതുന്നു:&lt;br /&gt;എക്കാലവും ഞാന്‍&lt;br /&gt;പറയാന്‍ ഭയന്ന&lt;br /&gt;ആ കടുത്ത വാക്കുകളും&lt;br /&gt;ഇപ്പോള്‍ പറയാം:&lt;br /&gt;"ഞാന്‍ നിന്നെ പ്രണയിക്കുന്നു."&lt;br /&gt;'നോ എന്‍ഡി'ലൂടെ കീസ്‌ലോവ്‌സ്കി വരച്ചിടുന്ന ചിത്രവും ഒരര്‍ത്ഥത്തില്‍ ഇതിന്‌ സമാനമാണ്‌. ഒരിക്കലും പറയാന്‍ കഴിയാതിരുന്ന വിലപ്പെട്ട വാക്കുകളെക്കുറിച്ചുള്ള തീവ്രമായ നോവാണ്‌ ഉര്‍സുല സൈറോയുടെ ശേഷിക്കുന്ന ജീവിതം. ആന്റെക്കിന്റെ ശവക്കല്ലറയ്ക്കു മുന്നിലിരുന്ന് അവള്‍ പറയുന്നു: "ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീ കേള്‍ക്കുന്നുണ്ടോ? ഞാന്‍ നിന്നെ സ്നേഹിക്കുന്നു!" ജീവിതത്തിലൂടെയും ഒടുവില്‍ മരണത്തിലൂടെയും തന്റെ പ്രണയവചനം ആന്റെക്കിന്റെ ആത്മാവിനോട്‌ ഉരുവിടുകയാണവള്‍ ചെയ്യുന്നത്‌. ടെലിഫോണ്‍ വയര്‍ മുറിച്ചുമാറ്റി, അടുക്കളമുറിയിലെ പുറത്തേക്കുള്ള ചെറിയ പഴുതുകള്‍ പോലുമടച്ചു വച്ച്‌, പ്ലാസ്‌റ്ററിനാല്‍ വായ മൂടി ഭൗതികലോകവുമായുള്ള എല്ലാ വിനിമയങ്ങള്‍ക്കും വിരാമമിട്ട്‌, ഗ്യാസടുപ്പിന്റെ നോബുകള്‍ തുറന്നു വച്ച്‌, ഉത്‌കടമായ വേദനയുടെ പ്രതിരൂപമെന്നോണം തല കുനിച്ചിരിക്കുന്ന ഉല്ലയുടെ മുഖത്തു നിന്നും പിന്‍വാങ്ങുന്ന ക്യാമറ തൊട്ടുപിന്നീട്‌ വെളിപ്പെടുത്തുന്നത്‌ ആന്റെക്ക്‌ മുഖമുയര്‍ത്തുന്ന ദൃശ്യമാണ്‌. മരണനിമിഷത്തിനടുത്തെത്തിയ ഉല്ലയുടെ ശിരസ്സ്‌ ആന്റെക്കിന്റെ നെഞ്ചോടു ചേരുമ്പോള്‍ പ്രീസ്‌നര്‍ ഒരുക്കിയ സുന്ദരമായ പശ്ചാത്തലസംഗീതവും ഈ ചലച്ചിത്രം നല്‌കുന്ന സൗന്ദര്യാനുഭവവും അവയുടെ പാരമ്യതയിലെത്തുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;em&gt;&lt;/em&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;em&gt;അനുബന്ധം&lt;/em&gt;&lt;/strong&gt;: &lt;em&gt;1985-ലാണ്‌ 'നോ എന്‍ഡ്‌' ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്‌.&lt;/em&gt;&lt;br /&gt;&lt;em&gt;പോളിഷ്‌ സിനിമയിലെ കുലപതികളിലൊരാളായി എണ്ണപ്പെടുന്ന ക്രിസ്‌തോഫ് കീസ്‌ലോവ്‌സ്കി 1996-ല്‍, തന്റെ 54-ാ‍ം വയസ്സില്‍ അന്തരിച്ചു.&lt;/em&gt;&lt;br /&gt;&lt;em&gt;ഫീച്ചര്‍ സിനിമയിലും ഡോക്യുമെന്ററി നിര്‍മ്മാണത്തിലും ഒരു പോലെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്‌ അദ്ദേഹം. &lt;/em&gt;&lt;br /&gt;&lt;em&gt;&lt;strong&gt;നോ എന്‍ഡ്‌, ക്യാമറാ ബഫ്‌, ഡബ്‌ള്‍ ലൈഫ്‌ ഓഫ്‌ വെറോണിക്ക്‌, ഡെക്കലോഗ്‌&lt;/strong&gt; (പത്തു ചിത്രങ്ങളടങ്ങിയ ഒരു പരമ്പര. ഇവയില്‍ &lt;strong&gt;എ ഷോര്‍ട്‌ ഫിലിം എബൗട്‌ ലൗ, എ ഷോര്‍ട്‌ ഫിലിം എബൗട്‌ കില്ലിംഗ്‌&lt;/strong&gt; എന്നിവ ഏറെ പ്രസിദ്ധം), &lt;strong&gt;ത്രീ കളേഴ്സ്‌ ത്രയം&lt;/strong&gt; (&lt;strong&gt;ബ്ലൂ, റെഡ്‌, വൈറ്റ്‌&lt;/strong&gt;) എന്നിവ കീസ്‌ലോവ്‌സ്കിയുടെ പ്രശസ്തങ്ങളായ ഫീച്ചര്‍ ചിത്രങ്ങളില്‍ പെടുന്നു.&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-5392097794509807390?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/5392097794509807390/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=5392097794509807390' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/5392097794509807390'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/5392097794509807390'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2007/07/blog-post.html' title='മരണം ജീവിതത്തോടു ചെയ്യുന്നത്‌'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_PpRzVwtvJyU/Rqjp3HUrO2I/AAAAAAAAAB4/lgSfj7kKzr4/s72-c/image-kie-portrait1.jpg' height='72' width='72'/><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-1972449952175520662</id><published>2007-06-04T21:50:00.000-05:00</published><updated>2007-06-04T21:53:39.077-05:00</updated><title type='text'>മരണാനന്തരബഹുമതി</title><content type='html'>അന്യാദൃശമായ പ്രതിഭയും ജീവിതത്തെ സംബന്ധിച്ച കാവ്യാത്മകമായ ഉള്‍ക്കാഴ്‌ചയുമുള്ള ഒരെഴുത്തുകാരി. അക്ഷരത്തെ സ്നേഹിക്കുന്ന ആരും ആദരവോടെ മാത്രം കാണുന്ന വ്യക്തിത്വം. അവരുടെ 'ചെരുപ്പിന്റെ വാറഴിക്കാന്‍' പോലും യോഗ്യതയില്ലാത്ത ഒരാള്‍ അവരെപ്പറ്റി മഞ്ഞപ്പുസ്തകങ്ങള്‍ നാണിച്ചുപോകുന്ന ഭാഷയില്‍ എന്തൊക്കെയോ എഴുതിക്കൂട്ടുന്നു. നോവല്‍ എന്നു വിളിക്കുന്നു. പ്രസിദ്ധീകരിക്കുന്നു. പ്രസാധകന്റെ കയ്യില്‍ നിന്നും പ്രതിഫലവും അനാഗതശ്മശ്രുക്കളുടെയും ഞരമ്പുരോഗികളുടെയും രഹസ്യാദരവും കൈപ്പറ്റി ആത്മനിര്‍വൃതിയടയുന്നു.&lt;br /&gt;&lt;br /&gt;കാലമേറെ ചെല്ലുന്നു. എല്ലാ ജീവജാലങ്ങളെയും പോലെ പ്രസ്തുത നോവലെഴുത്തുകാരനും മരണമടയുന്നു. 'കുനിഞ്ഞ ശിരസ്സുകളോടെയും വിങ്ങുന്ന ഹൃദയങ്ങളോടെയും' ജനം ക്യൂവായി നിന്ന് 'ജനകീയസാഹിത്യപ്രതിഭയ്ക്ക്‌' ആദരാഞ്ജലികളര്‍പ്പിക്കുന്നു. സര്‍വ്വം മംഗളം, ശുഭം.&lt;br /&gt;&lt;br /&gt;മരിച്ചുകഴിഞ്ഞാല്‍ ഏതു പരമനീചനെയും അവധൂതനാക്കുന്ന കലാപരിപാടിയെ എന്തു പേരിട്ടു വിളിക്കും? ചികിത്സ ആവശ്യമുള്ള രോഗമെന്നോ?&lt;br /&gt;&lt;br /&gt;അന്യന്റെ കിടപ്പറയില്‍ ഒളിഞ്ഞു നോക്കാനുള്ള വ്യഗ്രത, സ്ത്രീകള്‍ എന്തുതരം കഴിവുകളുള്ളവരാണെങ്കിലും അവരെപ്പറ്റി താണതരം അശ്ലീലം മാത്രം പറഞ്ഞ്‌ രസിക്കല്‍ എന്നിങ്ങനെ പലതരം വൈകൃതങ്ങള്‍ മലയാളി 'സൈക്കി'യുടെ ഭാഗമാണെന്നു മാത്രമല്ല, അവയൊക്കെ ഒരളവു വരെ സ്വീകാര്യത നേടിയിട്ടുള്ള ഒരു സമൂഹവുമാണ്‌ നമ്മുടേത്‌. അപ്പോള്‍ അത്തരം മനോനിലയെ പരസ്യാഘോഷമാക്കി മാറ്റുന്നവര്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്‌ സ്വാഭാവികം. മറിച്ച്‌, അവനവന്റെ ജീവിതത്തെ നിരീക്ഷണവസ്തുവാക്കാന്‍ തുനിയുന്ന എഴുത്തുകാര്‍ 'തെറിച്ചവ'രായി എണ്ണപ്പെടുകയും ചെയ്യും. മലയാളം മരിക്കാതിരിക്കുന്നതിനോടൊപ്പം മലയാളിയുടെ ശീലങ്ങളും മരിക്കാതിരിക്കട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-1972449952175520662?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/1972449952175520662/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=1972449952175520662' title='64 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/1972449952175520662'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/1972449952175520662'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2007/06/blog-post.html' title='മരണാനന്തരബഹുമതി'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>64</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-7403882316538028552</id><published>2007-03-05T04:23:00.000-06:00</published><updated>2007-03-05T04:35:45.581-06:00</updated><category scheme='http://www.blogger.com/atom/ns#' term='protest against plagiarism'/><title type='text'>What stops you from apologizing to us, Mr. Yahoo!?</title><content type='html'>I have been writing ads for seven years. But this is the first time I use exclamation mark and question mark together at the end of a sentence! And, this is not an ad but a word of protest. &lt;strong&gt;Protest against plagiarism&lt;/strong&gt;.&lt;br /&gt;&lt;br /&gt;First, Yahoo! ‘surprised’ us with a reckless act of plagiarism. And, inevitably, forced us to question them, as well. A sincere apology, a few words, could have healed the wound and gained Yahoo! its credibility back. But they didn’t do it. Instead, they simply blamed (?) it on a company that provided content for their portal. It might be true that the mistake (a fatal one, indeed.) was committed by some immature, junior guys from the other organization. But it doesn’t mean that Yahoo! can stay away from the responsibility of the deed.&lt;br /&gt;&lt;br /&gt;&lt;strong&gt;A corporate entity is supposed to behave like a perfect gentleman&lt;/strong&gt;. Not like a pickpocket in a bus who tries to hide behind someone when a traveler complains about a lost valet.&lt;br /&gt;&lt;br /&gt;&lt;em&gt;Aren’t you listening, Yahoo!?&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-7403882316538028552?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/7403882316538028552/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=7403882316538028552' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/7403882316538028552'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/7403882316538028552'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2007/03/what-stops-you-from-apologizing-to-us.html' title='What stops you from apologizing to us, Mr. Yahoo!?'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-4033784742850481692</id><published>2007-02-21T23:16:00.000-06:00</published><updated>2007-02-21T23:22:25.568-06:00</updated><title type='text'>കവിതയിലെ കലാസംവിധാനം</title><content type='html'>പരസ്യം ഡിസൈന്‍ ചെയ്യുമ്പോള്‍ കൊള്ളാവുന്ന ആര്‍ട്‌ ഡയറക്ടര്‍മാര്‍ പിന്തുടരുന്ന ഒരു തത്വമുണ്ട്‌. അതിലെ ടെക്സ്റ്റ്‌ എങ്ങനെ വായിക്കപ്പെടണമോ അതിനനുസരിച്ച്‌ ടൈപ്പ്‌ ഫേസും അക്ഷരങ്ങളുടെ വലിപ്പവും വരികള്‍ക്കിടയിലെ സ്ഥലവും ഒക്കെ ക്രമീകരിക്കുക എന്ന തത്വം. ഉദാഹരണത്തിന്‌ ഉറക്കെ ഉച്ചരിക്കപ്പെടേണ്ട വിധം സ്ട്രോങ്ങ്‌ ആയ ഒരു ഹെഡ്‌ ലൈനാണെങ്കില്‍ വളരെ ബോള്‍ഡായ (impact പോലുള്ള) ഒരു ഫോണ്ട്‌ സാമാന്യം വലിയ പോയിന്റ്‌ സൈസ്‌ ഉപയോഗിച്ചാവും ഹെഡ്‌ലൈന്‍ നിര്‍മ്മിക്കുന്നത്‌. മറിച്ച്‌ ഒരു whispering tone ആണ്‌ ഹെഡ്‌ലൈനിനു വേണ്ടതെങ്കില്‍ കനം കുറഞ്ഞ, അഴകും വെടിപ്പുമുള്ള ഒരു ഫോണ്ട്‌ (അധികം വലിപ്പമില്ലാതെ) ഉപയോഗിക്കും. ഇങ്ങനെ വായനയെ സൂക്ഷ്മമായി നിര്‍വചിച്ച്‌ ആര്‍ട്‌ ഡയറക്ഷനില്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്‌, പലരും. ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും.&lt;br /&gt;&lt;br /&gt;കവിതയില്‍ ഇത്തരമൊരു ആര്‍ട്‌ ഡയറക്ഷന്‍ സാധ്യമല്ല. അതിന്‌ പ്രസക്തിയുമില്ല. (ശരിയല്ലേ, കുമാര്‍ ജീ?) കവിതക്ക്‌ അതിന്റെ ഭാഷയിലൂടെ മാത്രമേ സംവേദിക്കാനാകൂ. അതാണതിന്റെ ശരിയും. ആവറേജ്‌ ആയ ഒരു ഹെഡ്‌ ലൈനിന്‌ പോലും അസാധാരണമായ ഒരു വിഷ്വല്‍ ടച്ച്‌ കൊടുത്ത്‌ വായനക്കാരനെ വലിച്ചടുപ്പിക്കുന്ന ആര്‍ട്‌ ഡയറക്ഷന്‍ എന്ന മാജിക്ക്‌ കവിതയ്ക്ക്‌ പ്രാപ്യമല്ല. അപ്പോള്‍ കവി (അയാളുടെ ഭാഷയില്‍) എന്തു ചെയ്യും?&lt;br /&gt;&lt;br /&gt;ആകെ ചെയ്യാന്‍ പറ്റുന്നത്‌ ഇതാണ്‌: വരികള്‍ മുറിക്കാം, താളം തെറ്റിച്ച്‌ പുതിയൊരു താളമോ താളമില്ലായ്മയോ ഉണ്ടാക്കാം. ചിഹ്നങ്ങള്‍ വേണ്ടിടത്ത്‌ ഇടാതെയും വേണ്ടാത്തിടത്ത്‌ ഇട്ടും പരീക്ഷിക്കാം. പൂര്‍ണ്ണവിരാമമിടുന്നതിന്‌ പകരം "ഈ വാക്യം ഇവിടെ അവസാനിച്ചു, എന്നാല്‍ അവസാനിച്ചില്ല" എന്ന മട്ടില്‍ അടുത്ത വരിക്ക്‌ മുന്നിലായി കുറച്ചധികം സ്ഥലം മാത്രമിടാം. (ബ്ലോഗിലും സ്വന്തമായിറക്കുന്ന പുസ്തകത്തിലും ഇതൊക്കെ പൂര്‍ണ്ണമായും സാധ്യമാണ്‌. മാഗസിനുകളില്‍ എഡിറ്ററും ലേ-ഔട്ട്‌ ആര്‍ട്ടിസ്റ്റും ചേര്‍ന്നു കാര്യങ്ങള്‍ കുളമാക്കിയേക്കും!)&lt;br /&gt;&lt;br /&gt;പല ചിഹ്നങ്ങളും ഒരു വാക്കില്‍ നിന്ന് അടുത്ത വാക്കിലേക്ക്‌, അല്ലെങ്കില്‍ ഒരു വാക്യത്തില്‍ നിന്ന് അടുത്ത വാക്യത്തിലേക്ക്‌ നിര്‍മ്മിച്ച പാലങ്ങളാണെന്നു കരുതിയാല്‍ ഒരു പാലം തകര്‍ത്ത്‌ വായനക്കാരനെ കിടങ്ങിലേക്ക്‌ വീഴ്‌ത്താനുള്ള അവകാശവും കവിക്കുണ്ട്‌. അല്ലെങ്കില്‍ "ഇവിടെ പാലമില്ല, കിടങ്ങ്‌ ചാടിക്കടന്നോളൂ" എന്നൊരു നിശ്ശബ്ദപ്രസ്താവവുമാവാം അത്‌. ചിലര്‍ക്ക്‌ ആ 'വീഴ്‌ച' ഉത്തേജനമാവും, ചിലരുടെ നട്ടെല്ലിന്‌ ക്ഷതം പറ്റും. ചിലര്‍ 'ത്രില്ലോ'ടെ ചാടിക്കടക്കും. എന്തായാലും കവിതവായന ഒരു സാഹസപ്രവൃത്തി തന്നെ. മുന്‍വിധികളോടെ ചെയ്യാന്‍ പറ്റാത്ത ഒരു സാഹസം.&lt;br /&gt;&lt;br /&gt;"കവിത നമുക്ക്‌ വേണ്ടി പാകപ്പെടുകയല്ല, മറിച്ച്‌ നമ്മള്‍ കവിതയ്ക്കു വേണ്ടി പാകപ്പെടുകയാണ്‌ വേണ്ടതെ"ന്ന് കമലാദാസ്‌ പറഞ്ഞത്‌ എവിടെയോ വായിച്ച ഓര്‍മ്മ.&lt;br /&gt;&lt;br /&gt;&lt;em&gt;&lt;/em&gt;&lt;br /&gt;&lt;em&gt;ഒരു വിപരീതചിന്ത കൂടി &lt;/em&gt;: ചായം വച്ചിരുന്ന പാത്രം അബദ്ധത്തില്‍ ക്യാന്‍വാസിലേക്ക്‌ മറിഞ്ഞപ്പോള്‍ അതെടുത്ത്‌ ഫ്രെയിം ചെയ്ത്‌ പ്രദര്‍ശിപ്പിച്ച ചിത്രകാരനെപ്പോലുള്ള കവികളും അത്‌ കണ്ട്‌ 'ഉജ്ജ്വലം' എന്ന് വിസ്മയിച്ച കലാനിരൂപകനെപ്പോലുള്ള വായനക്കാരും ഇല്ലാതില്ല! അതോ, അവരാണോ എണ്ണത്തില്‍ കൂടുതല്‍?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-4033784742850481692?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/4033784742850481692/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=4033784742850481692' title='40 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/4033784742850481692'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/4033784742850481692'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2007/02/blog-post_21.html' title='കവിതയിലെ കലാസംവിധാനം'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>40</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-7005226938354776894</id><published>2007-02-06T10:27:00.000-06:00</published><updated>2007-02-08T07:53:09.578-06:00</updated><title type='text'>മയില്‍ എന്ന പെണ്‍കുട്ടി</title><content type='html'>&lt;a href="http://3.bp.blogspot.com/_PpRzVwtvJyU/Rcuug3suohI/AAAAAAAAAAc/jshJtt0DOIY/s1600-h/mayil-profile.jpg"&gt;&lt;img id="BLOGGER_PHOTO_ID_5029305288619893266" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://3.bp.blogspot.com/_PpRzVwtvJyU/Rcuug3suohI/AAAAAAAAAAc/jshJtt0DOIY/s400/mayil-profile.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;ടി.വി. സ്ക്രീനില്‍ ന്യൂയോര്‍ക്കിലെ തെരുവിലൂടെ കമലഹാസനും ജ്യോതികയും അലസമായി നടക്കുന്നു. ഗൗതം മേനോന്റെ ട്രേഡ്‌ മാര്‍ക്ക്‌ ചടുലദൃശ്യങ്ങള്‍. ഹാരിസ്‌ ജയരാജിന്റെ ത്രസിപ്പിക്കുന്ന സംഗീതം അമേരിക്കന്‍ നഗരനിശയുടെ ആത്മാവിനെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു:&lt;br /&gt;"മഞ്ചള്‍ വെയില്‍ മറയുതേ&lt;br /&gt;മെല്ലെമെല്ലെ ഇരുളുതേ&lt;br /&gt;പളിച്ചിടും വിളക്കുകള്‍&lt;br /&gt;പകല്‍ പോല്‍ കാട്ടുതേ..."&lt;br /&gt;&lt;br /&gt;മതിലിനപ്പുറത്ത്‌ നിന്ന് മയിലിന്റെ വിടര്‍ന്ന കണ്ണുകള്‍ ടി.വി.യില്‍ തറഞ്ഞു നില്‌ക്കുന്നുണ്ട്‌. നാല്‌ മിനിറ്റു കഴിഞ്ഞാല്‍ അവള്‍ കൂരയിലേക്ക്‌ പോകും. എന്തെങ്കിലും പണിയുണ്ടാകും, അവള്‍ക്കവിടെ.&lt;br /&gt;&lt;br /&gt;ഇത്‌ മയില്‍ എന്ന ബാലിക. പ്രായം പത്തോ പതിനൊന്നോ വരും. കോയമ്പത്തൂരില്‍ ഞാന്‍ താമസിക്കുന്ന വാടകവീടിനടുത്തുള്ള, കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുന്ന ഒരു താല്‌ക്കാലിക കോളനിയിലാണ്‌ ഇവളുടെ വാസം.&lt;br /&gt;&lt;br /&gt;കഴിഞ്ഞ രണ്ടു വര്‍ഷമായി വസ്തു ഇടപാട്‌, കെട്ടിടനിര്‍മ്മാണം എന്നീ രംഗങ്ങളില്‍ മുമ്പ്‌ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അഭിവൃദ്ധിയാണ്‌ കോയമ്പത്തൂരില്‍. ലോക്കല്‍ ദല്ലാളന്മാര്‍ മുതല്‍ വന്‍കിട ബില്‍ഡര്‍മാരും എന്‍.ആര്‍.ഐ.കളും വരെ സജീവമാണ്‌ ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌. നിര്‍മ്മാണത്തൊഴിലാളികള്‍ക്കും, സ്വാഭാവികമായും, നല്ല ഡിമാന്റുണ്ട്‌. മയിലിന്റെ കൂട്ടര്‍ സേലം നഗരത്തിന്റെ പ്രാന്തപ്രദേശത്തെങ്ങോ നിന്ന് കോയമ്പത്തൂരിലെത്തിയതാണ്‌. കുറെ കുടുംബങ്ങളുണ്ട്‌. തെലുങ്കും തമിഴും കലര്‍ന്ന, കേട്ടാല്‍ പ്രാകൃതമെന്നു തോന്നിയേക്കാവുന്ന, വാമൊഴിയില്‍ അന്യോന്യം സംസാരിക്കും. ആണും പെണ്ണും പണിയെടുക്കും. കുറെയധികം കുട്ടികളുമുണ്ട്‌. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ കൗമാരപ്രായക്കാര്‍ വരെ. കുട്ടികളുടെ കൂട്ടത്തില്‍ എപ്പോഴും തലയെടുപ്പോടെ നില്‌ക്കുന്നവളാണ്‌ മയില്‍.&lt;br /&gt;&lt;br /&gt;മയിലിനെപ്പറ്റി എഴുതണമെന്ന് എനിക്ക്‌ തോന്നിയതെന്തു കൊണ്ടാവും? സുന്ദരിയാണ്‌ മയില്‍. നീണ്ട കണ്ണുകളും വരച്ചുവച്ചതു പോലുള്ള പുരികങ്ങളും ആകൃതിയൊത്ത മൂക്കും നല്ല ഭംഗിയുള്ള കറുപ്പ്‌ നിറവുമൊക്കെ ചേര്‍ന്ന വളരെ ആകര്‍ഷകമായ ഒന്നാണ്‌ അവളുടെ മുഖം. പക്ഷെ മയിലിനെ ഞാന്‍ ശ്രദ്ധിക്കാന്‍ കാരണം അതായിരുന്നില്ല. ഒരിക്കല്‍ ആദിത്യനുമായി (എന്റെ മകന്‍) ടെറസില്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ താഴെ റോഡിലേക്ക്‌ തെറിച്ചുപോയ പന്ത്‌ തിരികെ എറിഞ്ഞു തന്നത്‌ മയിലായിരുന്നു. ശീലത്തിന്റെ പുറത്ത്‌ "താങ്ക്സ്‌" എന്ന് അറിയാതെ പറഞ്ഞുപോയ എന്നോട്‌ ദൃഡസ്വരത്തില്‍ "യൂ ആര്‍ വെല്‍കം!" എന്നു മറുപടി പറഞ്ഞപ്പോഴാണ്‌ എണ്ണ കാണാതെ ചെമ്പിച്ച മുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള ആ കുട്ടിയെ ഞാന്‍ തെല്ലൊരമ്പരപ്പോടെ ശ്രദ്ധിച്ചത്‌.&lt;br /&gt;&lt;br /&gt;മയിലിനെപ്പറ്റി അധികമൊന്നും എനിക്കറിയില്ല. വെള്ളം നിറച്ച കുടം ഒക്കത്തുവച്ചു നടന്നു പോകുന്നതും അടുത്ത വീടുകളില്‍ പാത്രങ്ങളും വസ്ത്രങ്ങളുമൊക്കെ കഴുകിക്കൊടുക്കുന്നതും തന്നെക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളെ വട്ടത്തിലിരുത്തി കളിപ്പിക്കുന്നതുമൊക്കെ കാണാറുണ്ട്‌, എപ്പോഴും. പണി ചെയ്യുമ്പോഴും കളിക്കുമ്പോഴുമൊക്കെ പ്രായത്തില്‍ കവിഞ്ഞ ദാര്‍ഡ്യമാണ്‌ അവളുടെ മുഖത്ത്‌. മയില്‍ ഒരു 'സാധുപെണ്‍കുട്ടി'യല്ല തന്നെ. തന്റെ ജീവിതത്തിലെ പരിമിതസാഹചര്യങ്ങളോട്‌ പൊരുത്തപ്പെടാനും ചുറ്റും കാണുന്ന കാര്യങ്ങളെ തന്റേതായ രീതിയില്‍ നിര്‍വ്വചിക്കാനുമുള്ള ഒരു തരം സാമര്‍ത്ഥ്യം അവള്‍ക്കുണ്ടെന്നു തോന്നിയിട്ടുണ്ട്‌, പലപ്പോഴും. അവളുടെ മുഖത്ത്‌ നോക്കി ഒരാള്‍ ചിരിച്ചാല്‍, അവള്‍ക്ക്‌ പരിചയമുള്ള ആളാണെങ്കില്‍ പോലും, അവള്‍ തിരികെ പുഞ്ചിരിക്കണമെന്നില്ല. പകരം ചിരിച്ചയാളുടെ കണ്ണിലേക്ക്‌ നോക്കും അവള്‍, ആ ചിരിയുടെ അര്‍ത്ഥം വായിക്കാനെന്നോണം. ചിലപ്പോള്‍ മാത്രം ചുണ്ടിന്റെ കോണു കൊണ്ട്‌ ഒരു ചിരി പകരം നല്‌കിയെന്നിരിക്കും. ചെയ്യുന്ന പണിക്ക്‌ അവള്‍ വിചാരിക്കുന്നത്ര പണം കൊടുത്തില്ലെങ്കില്‍ മുഖം കറുപ്പിക്കാനും മടിയില്ല മയിലിന്‌. ഗൗരവത്തോടെ കാശിന്‌ കണക്കു പറയും അവള്‍.&lt;br /&gt;&lt;br /&gt;മറ്റു കുട്ടികളെപ്പോലെ പെട്ടെന്ന് ആഹ്ലാദമോ സങ്കടമോ ഭയമോ ഒക്കെ പ്രകടിപ്പിക്കുന്ന പ്രകൃതമല്ല മയിലിന്റേത്‌. ഞായറാഴ്ചകളില്‍ മയില്‍ താമസിക്കുന്ന താല്‌ക്കാലിക ചേരിയിലെ പുരുഷന്മാര്‍ മോണിറ്റര്‍ എന്ന വിലകുറഞ്ഞ വിസ്കി മൂക്കറ്റം കേറ്റി പരസ്പരം ലഹളകൂട്ടുന്ന പതിവുണ്ട്‌. ഉറക്കെ ചീത്ത പറയുകയും ശപിക്കുകയുമൊക്കെ ചെയ്തുകൊണ്ട്‌ സ്ത്രീകളും പങ്കു ചേരാറുണ്ട്‌ ഈ കലാപരിപാടിയില്‍. കുട്ടികള്‍ ജിജ്ഞാസയോടെയും ഭയത്തോടെയും "അടുത്തതെന്ത്‌?" എന്ന് നോക്കിനില്‌ക്കും. മയില്‍ മാത്രം നിര്‍വികാരമായ മുഖത്തോടെ ഏതെങ്കിലും കോണില്‍ സ്വസ്ഥമായി നില്‌ക്കുന്നതു കാണാം. ദീപാവലിരാത്രിയില്‍ അപ്രതീക്ഷിതമായി ഒരു കൂട്‌ കമ്പിത്തിരി ലഭിച്ചപ്പോള്‍ മാത്രമാണ്‌ മയിലിന്റെ മുഖത്ത്‌ ആഹ്ലാദം നിറഞ്ഞു കത്തുന്നത്‌ കണ്ടത്‌.&lt;br /&gt;&lt;br /&gt;"എത്ര വരെ പഠിച്ചു?" എന്ന ചോദ്യത്തിനു മുന്നില്‍ മാത്രം മയില്‍ മുഖം താഴ്ത്തി, ശബ്ദവും. രത്തിനപുരിയിലെ നാറുന്ന മാലിന്യക്കൂനയോട്‌ ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ക്കൂളില്‍ നാലാം ക്ലാസ്സ്‌ വരെ പഠിച്ചിട്ടുണ്ടവള്‍. പഠനം നിര്‍ത്തിയിട്ട്‌ ഒരു വര്‍ഷത്തിലേറെയായി. ഫോട്ടോയെടുക്കുന്നതിലും അവള്‍ തീരെ താല്‌പര്യം കാണിച്ചില്ല. വലിയൊരു പ്രിന്റടിച്ചു തരാമെന്ന് പറഞ്ഞിട്ടും നിര്‍വികാരതയോടെ "വേണാ!" എന്നാണവള്‍ പറഞ്ഞത്‌.&lt;br /&gt;&lt;br /&gt;മയിലിനെക്കാണുമ്പോഴൊക്കെ മനസ്സിലേക്ക്‌ തള്ളി വരുന്ന ചില വരികളുണ്ട്‌. സുഗതകുമാരിയുടേതാണ്‌, വളരെക്കാലം മുമ്പ്‌ വായിച്ചവ:&lt;br /&gt;"ഇവളെ കുളിപ്പിച്ചു വാര്‍മുടി മിനുക്കിയ-&lt;br /&gt;ക്കരതാരിലായ്‌ പാഠപുസ്തകക്കെട്ടും നല്‌കി,&lt;br /&gt;പച്ചയും വെളുപ്പുമാം സ്കൂളുടുപ്പിടുവിച്ചു&lt;br /&gt;നിര്‍ത്തുകില്‍, ഉഷസ്സു പോല്‍ ഇവളും പ്രകാശിക്കും.&lt;br /&gt;ഇവളും തലയാട്ടിച്ചിരിച്ചു കൊഞ്ചിപ്പാടും:&lt;br /&gt;ഇതു താന്‍ ലോകത്തേക്കും സുന്ദരമാകും രാജ്യം."&lt;br /&gt;&lt;br /&gt;കവിത വായിക്കുന്നതും നൊമ്പരപ്പെടുന്നതുമൊക്കെ എന്തെളുപ്പം, അല്ലേ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-7005226938354776894?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/7005226938354776894/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=7005226938354776894' title='40 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/7005226938354776894'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/7005226938354776894'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2007/02/blog-post.html' title='മയില്‍ എന്ന പെണ്‍കുട്ടി'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_PpRzVwtvJyU/Rcuug3suohI/AAAAAAAAAAc/jshJtt0DOIY/s72-c/mayil-profile.jpg' height='72' width='72'/><thr:total>40</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-116546681017773004</id><published>2006-12-06T22:36:00.000-06:00</published><updated>2007-02-08T23:58:59.225-06:00</updated><title type='text'>എഴുത്തുമേശപ്പുറത്തെ മഞ്ഞപ്പൂക്കള്‍</title><content type='html'>എഴുതുന്നവന്‍/എഴുതുന്നവള്‍ (അത്‌ ഫലിതബിന്ദുവോ, അനുഭവക്കുറിപ്പോ, കഥയോ, കവിതയോ, എന്തുമാകട്ടെ) നേരിടുന്ന ചെറുതല്ലാത്ത ഒരു പ്രതിസന്ധിയുണ്ട്‌. പക്ഷേ അത്‌ പറയുന്നതിനു മുമ്പ്‌ ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നു.&lt;br /&gt;&lt;br /&gt;ഒരു വിഷയമുണ്ട്‌, അത്‌ വിഷയമില്ലായ്മയെന്ന വിഷയം പോലുമാകാം, എഴുതണമെന്ന് വിചാരിക്കുന്നു, അങ്ങനെയാണ്‌ തുടക്കമെന്ന് കരുതുക. എഴുത്ത്‌ എന്ന പ്രക്രിയ അത്രയും കാലം കൊണ്ട്‌ അവനവന്‍ ആര്‍ജ്ജിച്ച ഭാഷ, അനുഭവങ്ങള്‍, അതുമായി ബന്ധപ്പെട്ട ചിന്തകള്‍, കണ്ടെത്തലുകള്‍, ഒരാളില്‍ സ്വതവേയുള്ള (വ്യാഖാനത്തിന്‌ എളുപ്പം വഴങ്ങിത്തരാത്ത) സര്‍ഗ്ഗോര്‍ജ്ജം, എന്നിവയെ ആശ്രയിച്ച്‌ മുന്നേറുന്നു.&lt;br /&gt;&lt;br /&gt;ഈ എഴുത്തുപ്രക്രിയയ്ക്കൊപ്പം തന്നെ സമാന്തരമായി നടക്കുന്ന മറ്റൊരു പ്രധാനസംഗതി എഡിറ്റിംഗാണ്‌. രണ്ടും വേര്‍തിരിച്ചു കാണേണ്ട കാര്യമില്ല എന്ന് തോന്നാമെങ്കിലും രണ്ടും രണ്ട്‌ തന്നെ. നമ്മള്‍ സ്വാഭാവികമായി എഴുതുന്ന ചില വരികള്‍ ഒരു പുനര്‍വിചിന്തനത്തിന്റെ ഫലമായി തൊട്ടടുത്ത നിമിഷം തന്നെ മാറ്റിയെഴുതുകയോ വെട്ടിക്കളയുകയോ ചെയ്യുന്ന പ്രക്രിയ യഥാര്‍ത്ഥത്തില്‍ എഴുത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. എന്നാല്‍ സംവേദനമാണ്‌ എഴുത്തിന്റെ ലക്ഷ്യമെന്നതിനാല്‍ അതേ തടസ്സപ്പെടുത്തല്‍ തന്നെ വായനയുടെ ഒഴുക്കിന്‌ ഗുണകരമായി ഭവിക്കുകയും ചെയ്യുന്നു. ശരിക്കുമുള്ള സര്‍ഗ്ഗാത്മകതയെന്നത്‌ അന്തം വിട്ട ഭാവനയല്ല, മറിച്ച്‌ ഭാവനയുടെ പരിധി നിശ്ചയിക്കുവാനുള്ള ത്രാണിയാണെന്നുള്ള നിരീക്ഷണം എഡിറ്റിംഗിന്റെ പ്രസക്തിയെ വാനോളമുയര്‍ത്തുകയല്ലേ ചെയ്യുന്നത്‌, സത്യത്തില്‍?&lt;br /&gt;&lt;br /&gt;അങ്ങനെ എഴുത്തും എഡിറ്റിംഗുമൊക്കെ ഒരുമിച്ചോ, ഘട്ടം ഘട്ടമായോ ഒക്കെ ചെയ്തുകഴിഞ്ഞ്‌, കൃതി, കൃത്യം എന്നിങ്ങനെ സ്വന്തമിഷ്ടമനുസരിച്ച്‌ വിളിക്കാവുന്ന ആ 'സാധനം' നമ്മുടെ മേശപ്പുറത്ത്‌ വിശ്രമിക്കുകയാണ്‌. ഇനിയുള്ള പ്രശ്നത്തെക്കുറിച്ചാണ്‌ ഈ കുറിപ്പ്‌. അതായത്‌ സ്വയം വിമര്‍ശനമെന്ന പ്രഹേളിക. അങ്ങനെയൊന്ന് സാധ്യമാണോയെന്ന് പോലും പലപ്പോഴും സംശയം തോന്നിയിട്ടുള്ളത്‌ കൊണ്ടാണ്‌ പ്രഹേളികയെന്ന 'കടന്ന കൈ' പ്രയോഗിച്ചത്‌.&lt;br /&gt;&lt;br /&gt;സ്വയം വിമര്‍ശനവും എഴുതുന്നയാള്‍ സ്വയം ചെയ്യുന്ന എഡിറ്റിംഗും ഒന്നാണോ? അല്ല എന്ന് തോന്നുന്നു. എഡിറ്റുചെയ്യലിന്‌ പ്രേരകമാകുന്ന മനോവ്യാപാരത്തില്‍ സ്വയം വിമര്‍ശനത്തിന്റെ അംശമുണ്ടെങ്കില്‍പ്പോലും, ഇവിടെ സ്വയം വിമര്‍ശനമെന്നുദ്ദേശിച്ചത്‌, എഴുതുന്നയാള്‍ പൂര്‍ണ്ണമായിക്കഴിഞ്ഞ സ്വന്തം കൃതിയെ കഴിയുന്നത്ര നിഷ്പക്ഷമായി വിലയിരുത്തുന്ന വിഷമം പിടിച്ച പണിയെയാണ്‌.അങ്ങനെ ചെയ്യുന്നത്‌ കൊണ്ട്‌ എന്തു പ്രയോജനമെന്ന ചോദ്യമെടുക്കാം. "എഴുതിയത്‌ നന്നായില്ല, ഇത്രയും സമയവും അദ്ധ്വാനവും പാഴായിപ്പോയി!" എന്ന തിരിച്ചറിവില്‍ എഴുതിയത്‌ വലിച്ചുകീറിയെറിഞ്ഞിട്ട്‌ വേറെന്തെങ്കിലും ചെയ്യാം എന്ന ലളിതവും ഉത്തമവുമായ പ്രയോജനത്തെ തല്‌ക്കാലം മാറ്റിവയ്ക്കാം. സ്വയം വിമര്‍ശനത്തിലൂടെ കൈവരുന്ന ഏറ്റവും മികച്ച നേട്ടം സ്വന്തം പരിമിതിയെക്കുറിച്ചുള്ള എഴുത്തുകാരന്റെ തിരിച്ചറിവാണ്‌. പരിമിതിയെ തിരിച്ചറിയാത്തവന്‌ അത്‌ ലംഘിക്കാനും കഴിയില്ല എന്ന ലളിതതത്വം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയില്ലാത്തതിനാല്‍തന്നെ ഈയൊരു നേട്ടത്തിന്‌ പകരം വയ്ക്കാന്‍ മറ്റൊന്നില്ല.&lt;br /&gt;&lt;em&gt;&lt;strong&gt;&lt;span style="font-size:78%;"&gt;അകിരാ കുറൊസാവ&lt;/span&gt;&lt;/strong&gt;&lt;/em&gt;&lt;a href="http://bp3.blogger.com/_PpRzVwtvJyU/RcvCNHsuoiI/AAAAAAAAAAo/BiBEz_GQJJo/s1600-h/kurosawa-1.JPG"&gt;&lt;img id="BLOGGER_PHOTO_ID_5029326939550032418" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://bp3.blogger.com/_PpRzVwtvJyU/RcvCNHsuoiI/AAAAAAAAAAo/BiBEz_GQJJo/s320/kurosawa-1.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;പാളിച്ചകള്‍ കുറഞ്ഞ സ്വയം വിമര്‍ശനത്തിന്‌ ഒരെഴുത്തുകാരനെ പ്രാപ്തനാക്കുന്ന ആന്തരികഘടകങ്ങളിലൊന്ന് അയാളുടെ തന്നെ വായനാനുഭവമാണ്‌. സാധാരണവായനക്കാരന്റേതില്‍ നിന്ന് വ്യത്യസ്തമാണ്‌, അഥവാ ആയിരിക്കണം, എഴുത്തുകാരന്‍ നടത്തുന്ന വായന. സൗന്ദര്യാസാദനവും സൗന്ദര്യരഹസ്യം തേടലും തമ്മിലുള്ള വ്യത്യാസം. അലസവായന എഴുത്തുകാരന്‌ / സര്‍ഗ്ഗസൃഷ്ടി നടത്തുന്നവന്‌ പറഞ്ഞിട്ടുള്ളതല്ല. "താന്‍ ഒരിക്കലും അലസവായന നടത്താറില്ലെന്നും എപ്പോഴും, വായിക്കുന്നതിനൊപ്പം തന്നെ സുപ്രധാനഭാഗങ്ങളും നിരീക്ഷണങ്ങളും കുറിച്ചുവയ്ക്കാറുമുണ്ടെ"ന്ന കുറൊസാവയുടെ വെളിപ്പെടുത്തല്‍ (Something like an autobiography) വിരല്‍ ചൂണ്ടുന്നതും മറ്റൊന്നിലേക്കുമല്ല. ചലച്ചിത്രകാരനെന്ന നിലയില്‍ തന്റെ വായന, അക്ഷരങ്ങളില്‍ നിന്നും വാക്കുകളില്‍ നിന്നും എഴുത്തിന്റെ പിന്നിലെ രാസപ്രക്രിയയെ അന്വേഷിച്ചു പോകേണ്ടതുണ്ടെന്ന് തീര്‍ച്ചയായും അദ്ദേഹം കരുതിയിരിക്കണം. (ഇതേ പുസ്തകത്തില്‍ തന്നെ, താന്‍ പോള്‍ സെസാനെന്ന ഫ്രഞ്ച്‌ ചിത്രകാരന്റെ ചിത്രങ്ങള്‍ കണ്ട ശേഷം ചിത്രകാരനാകണമെന്ന ആഗ്രഹം എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചതായി കുറൊസാവ പറയുന്നുണ്ട്‌. എഴുത്തുകാരന്‍, എഴുതിയത്‌ കീറിക്കളയുന്നതിന്‌ പകരം സ്വന്തം പേനതന്നെ ഒടിച്ച്‌ ദൂരെയെറിയുന്നതുപോലെ വേദന നിറഞ്ഞ ഒരു പ്രവൃത്തി.)&lt;br /&gt;&lt;br /&gt;എഴുതുന്നയാള്‍ അയാളുടെ വായനയെ കൂടുതല്‍ ക്രിയാത്മകമാക്കുന്നതെങ്ങിനെ? നമ്മളെ തീക്ഷ്ണമായി ആകര്‍ഷിക്കുന്ന ഓരോ രചനയുടെയും പൊതുഘടനയെ പല ഘടകങ്ങളാക്കി വേര്‍തിരിച്ച്‌ അപഗ്രഥിക്കാന്‍ കഴിയും. ഒരു തരം അപനിര്‍മ്മാണരീതി (deconstruction). പനിനീര്‍പ്പൂവിന്റെ ആകര്‍ഷണീയതയുടെ രഹസ്യം കണ്ടുപിടിക്കാനായി അതിനെ കീറിമുറിച്ച്‌ പരിശോധിക്കുന്നതുപോലെ അപഹാസ്യം എന്ന് പരിഹസിക്കപ്പെട്ടിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത്തരം അപഗ്രഥനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ തികച്ചും വ്യത്യസ്തമായ മറ്റൊരു തലത്തിലാണ്‌.&lt;br /&gt;&lt;br /&gt;വിശദമായിപ്പറയാം. നന്നായി സംവേദിക്കുന്ന ഒരു കവിതയെ നിരൂപകന്‍ പദാനുപദമായി വ്യാഖ്യാനിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംവേദനത്തിന്‌ ക്ഷതം സംഭവിക്കുന്നു. കവിതയെ കവിതയുടെ ഭാഷയില്‍ നിന്ന് സാമാന്യഭാഷയിലേക്ക്‌ തര്‍ജ്ജമ ചെയ്ത പോലെ. (സൂസന്‍ സൊന്‍ടാഗാണ്‌ ഇത്‌ പറഞ്ഞതെന്ന് തോന്നുന്നു.) എന്നാല്‍, മേല്‍പ്പറഞ്ഞ തരം വായനയെ താരതമ്യപ്പെടുത്താന്‍ കഴിയുന്നത്‌ ഒരു ഗായകന്‍ തന്നെ പിടിച്ചുലച്ച ഒരു സംഗീതകൃതിയെ വീണ്ടും വീണ്ടും കേള്‍ക്കുന്ന പ്രക്രിയയോടാണ്‌. പാട്ടില്‍ ലയിക്കുകയും അതേ സമയം തന്നെ സൂക്ഷ്മമായ രാഗസഞ്ചാരങ്ങളെ ജാഗ്രതയോടെ പിന്തുടരുകയും ചെയ്യുന്ന ശ്രവണകല. ചിലപ്പോള്‍ പാട്ടിനോടൊപ്പം അയാളും പാടും, ചില വ്യത്യാസങ്ങള്‍ പ്രയോഗിച്ചു നോക്കും. വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ ആ സംഗീതധാരയിലേക്ക്‌ തിരിച്ചുവരും. യുക്തിയില്‍ നിന്ന് യുക്ത്യാതീതമായ ആനന്ദത്തിലേക്കും, തിരിച്ചുമുള്ള നിരന്തരമായ യാത്ര. ചിത്രകലയില്‍ വാന്‍ഗോഗ്‌ പരിശീലിച്ചിരുന്ന, ഒരു പക്ഷേ വളരെ തീവ്രമായി നിലനിര്‍ത്തിപ്പോന്നിരുന്ന ഒന്നാണ്‌ ഇത്തരം പിന്തുടരല്‍. ദെലക്രോയി, ഹിരോഷിഗെ, മിയെ തുടങ്ങിയ ചിത്രകാരന്മാരുടെ രചനകള്‍ അസാമാന്യതീവ്രതയോടെ പകര്‍ത്തി വരച്ചിട്ടുണ്ട്‌, വാന്‍ഗോഗ്‌. ഒാരോ ബ്രഷ്‌ സ്ട്രോക്കിനും പിന്നിലെ രഹസ്യം തിരയാന്‍ അതിനെക്കാള്‍ മികച്ച മാര്‍ഗ്ഗമെന്തുണ്ട്‌? പക്ഷേ, ഇങ്ങനെയുള്ള പകര്‍പ്പ്‌ രചനകളില്‍ പോലും അന്തിമമായി തെളിയുന്നത്‌ വാന്‍ഗോഗിന്റെ കൈയൊപ്പാണ്‌. തികഞ്ഞ ശൈലീവ്യതിയാനം. അതായത്‌ വേറൊരാളിന്റെ രചനാരഹസ്യം തിരഞ്ഞുപോകുക വഴി സ്വന്തം സര്‍ഗ്ഗശൈലിയെ ഉണര്‍ത്തിക്കൊണ്ട്‌ വരികയാണ്‌ അദ്ദേഹം ചെയ്തത്‌. കലാകാരന്റെ തീവ്രാന്വേഷണത്തിന്റെ ഫലശ്രുതി.&lt;br /&gt;&lt;br /&gt;ഇതൊക്കെ പറയുമ്പോഴും ഏതൊരു കലാസൃഷ്ടിയ്ക്കും അനുവാചകനോ വിമര്‍ശകനോ പിടിതരാതെ ഒഴിയുന്ന, ചലനാത്മകമായ ഒരു സൗന്ദര്യകേന്ദ്രമുണ്ടെന്ന് തോന്നുന്നു. പക്ഷേ, അത്‌ കൊണ്ട്‌ മാത്രം അന്വേഷണത്തിന്റെ പ്രസക്തിയില്ലാതാകുന്നില്ല. കാരണം ഈയൊരന്വേഷണത്തില്‍ മാര്‍ഗ്ഗത്തിന്‌, ഒരു പക്ഷേ ലക്ഷ്യത്തെക്കാള്‍ വലുതായ, പ്രാധാന്യമുണ്ട്‌. ചെറിയൊരുദാഹരണം പറയാം. വെറുമൊരു വായനക്കാരനെന്ന നിലയില്‍ ചില രചനകളില്‍ കൗതുകകരവും പലപ്പോഴും അലസവുമായ ചില തിരച്ചിലുകള്‍ നടത്തി നോക്കിയിട്ടുണ്ട്‌, ഇതെഴുതുന്നയാള്‍. എന്‍.എസ്‌. മാധവന്റെ 'കപ്പിത്താന്റെ മകള്‍' എന്ന കഥയിലൂടെയും നടത്തിനോക്കി, അത്തരത്തിലൊരു സഞ്ചാരം. (എന്നെ വല്ലാതെയാകര്‍ഷിച്ച ഒരു കഥയാണത്‌. മറ്റു പലരെയും ആകര്‍ഷിച്ചിട്ടുണ്ടാകണമെന്നില്ല.) അതിലെ കേന്ദ്രകഥാപാത്രമായ, മനോവിഭ്രാന്തിയുടെയും വൈകാരികപതനങ്ങളുടെയും നടുവില്‍പ്പെട്ടുഴറുന്ന, മാളവികയെന്ന ചിത്രകാരിയുടെ ഭൂതകാലം വെളിപ്പെടുത്തുന്ന ഭാഗങ്ങളെല്ലാം തന്നെ വളരെ നിര്‍ണ്ണായകങ്ങളാണ്‌. താന്‍ കുട്ടിയായിരിക്കുമ്പോള്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക്‌ സമുദ്രസഞ്ചാരം നടത്തുന്ന പിതാവുമായി അവള്‍ക്കുള്ള ബന്ധം തുറമുഖങ്ങളില്‍ നിന്ന് അദ്ദേഹം അയയ്ക്കുന്ന കത്തുകളിലൂടെ മാത്രമായിരുന്നു. എല്ലാ കത്തുകളുടേയും ഉള്ളടക്കം ഏതാണ്ടൊന്നുതന്നെയായിരുന്നുവെന്നറിയാവുന്ന കുഞ്ഞുമാളവികയുടെ കൗതുകം മുഴുവന്‍ കത്തുകളിന്മേല്‍ പതിച്ചിരുന്ന, വിവിധരാജ്യങ്ങളുടെ സ്‌റ്റാമ്പുകളോടായിരുന്നു. സ്‌റ്റാമ്പുകളോട്‌ തോന്നുന്ന കൗതുകവുമായി നമുക്ക്‌ വളരെ പെട്ടെന്ന് അടുക്കാന്‍ കഴിയുമല്ലോ. മാളവികയ്ക്ക്‌ വരുന്ന കത്തുകളില്‍ പതിച്ച ആ സ്‌റ്റാമ്പുകളില്‍ ആ കഥയുടെയും (അതിന്റെ സംവേദനതീവ്രതയുടെ) ആ കഥാപാത്രത്തിന്റെ ദുരന്തത്തിന്റെയും ഹൃദയരഹസ്യം ഒളിഞ്ഞിരിക്കുന്നത്‌ പോലെ എനിക്ക്‌ തോന്നി. അഥവാ, സ്‌റ്റാമ്പുകളെപ്പറ്റിയുള്ള ആ ഓര്‍മ്മയെ തനിച്ച്‌ നിര്‍ത്തി നോക്കിയപ്പോള്‍, കഥാശരീരത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ഒരു സുപ്രധാന അവയവമാണല്ലോ താരതമ്യേന ചെറിയ ആ പരാമര്‍ശമെന്ന ബോധ്യം ശക്തിപ്പെടുകയാണുണ്ടായത്‌. പക്ഷേ അതുകൊണ്ട്‌ മാത്രം ആ കഥയുടെ പിന്നിലെ രചനാപ്രക്രിയ വെളിവായിക്കിട്ടി എന്നര്‍ത്ഥമില്ല താനും. എങ്കിലും, ഞാനൊരു കഥയെഴുത്തുകാരനാണെങ്കില്‍ എന്റെ തന്നെ രചനകളെ വിലയിരുത്താന്‍ ചെറുതല്ലാത്ത തരത്തിലുള്ള പ്രയോജനം ചെയ്യും, അത്തരം അന്വേഷണങ്ങളെന്നതില്‍ സംശയമില്ല.&lt;br /&gt;&lt;br /&gt;ഫലപ്രദമായ വായനയിലൂടെ പ്രതിഭാശാലികളായ എഴുത്തുകാരുടെ രചനാസങ്കേതങ്ങളുടെ വേരുകള്‍ അന്വേഷിച്ചുപോയതു കൊണ്ടു മാത്രം സ്വയം വിമര്‍ശനമെന്ന കടമ്പ വിദഗ്ദമായി കടക്കാനാകണമെന്നില്ല. അതിന്‌ സ്വന്തം രചനയില്‍ നിന്ന്, അത്‌ പൂര്‍ണ്ണമായിക്കഴിഞ്ഞ ശേഷമെങ്കിലും, വൈകാരികമായ അകലം പാലിക്കാനും കഴിയേണ്ടതുണ്ടെന്ന് തോന്നുന്നു.&lt;br /&gt;&lt;em&gt;&lt;strong&gt;&lt;span style="font-size:78%;"&gt;&lt;/span&gt;&lt;/strong&gt;&lt;/em&gt;&lt;br /&gt;&lt;em&gt;&lt;strong&gt;&lt;span style="font-size:78%;"&gt;ഷഗാളിന്റെ ഒരു ചിത്രം&lt;/span&gt;&lt;/strong&gt;&lt;/em&gt;&lt;a href="http://bp3.blogger.com/_PpRzVwtvJyU/RcwKZ3suokI/AAAAAAAAABA/FzeSsFExVgc/s1600-h/chagal_1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5029406323430564418" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://bp3.blogger.com/_PpRzVwtvJyU/RcwKZ3suokI/AAAAAAAAABA/FzeSsFExVgc/s400/chagal_1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇത്‌, വായനയിലൂടെ, നിരീക്ഷണത്തിലൂടെ ആര്‍ജ്ജിക്കുന്ന ശേഷിയെ സ്വന്തം രചനാശേഷിയുടെ അതിരുകള്‍ വികസിപ്പിക്കാനായി ഉപയോഗിക്കുന്ന കാര്യം. തന്റെ കലാസൃഷ്ടിയെ വിലയിരുത്താനായി മാര്‍ക്‌ ഷഗാള്‍ എന്ന റഷ്യന്‍ ചിത്രകാരന്‍ ഉപയോഗിച്ചിരുന്ന ലളിതവും എന്നാല്‍ അത്ഭുതാവഹവുമായ ഒരു മാര്‍ഗ്ഗത്തെപ്പറ്റി വായിച്ച ഓര്‍മ്മയുണ്ട്‌. ഇത്തരം കാര്യങ്ങളില്‍ വച്ച്‌ ഏറ്റവും ആകര്‍ഷകമായിത്തോന്നിയ ഒന്ന്. പൂര്‍ത്തിയായിക്കഴിഞ്ഞ പെയിന്റിംഗിന്‌ നേരെ പ്രകൃതിജന്യമായ, അതായത്‌ മനുഷ്യന്‍ കൃത്രിമമായി സൃഷ്‌ടിച്ചതല്ലാത്ത, ഏതെങ്കിലുമൊരു വസ്തു വയ്ക്കും, ഷഗാള്‍. അത്‌ ഒരു ചെറിയ മരച്ചില്ലയാകാം, വലിയൊരു പുഷ്‌പമാകാം, സ്വന്തം കൈ പോലുമാകാം. എന്നിട്ട്‌ ആ വസ്തുവിനേയും പെയിന്റിംഗിനേയും താരതമ്യം ചെയ്യും. (ഷഗാള്‍ യഥാതഥസമ്പ്രദായത്തില്‍ (realistic) വരയ്‌ക്കുന്ന ആളല്ലായിരുന്നുവെന്നോര്‍ക്കണം.) അപ്പോള്‍ പെയിന്റിംഗിന്‌ എന്തെങ്കിലും ന്യൂനത തോന്നിയാല്‍ ആ രചന നന്നല്ലെന്ന് അദ്ദേഹം അനുമാനിച്ചിരുന്നത്രെ. ഇതിനെ എങ്ങനെ വിശദീകരിക്കും? കലാസൃഷ്ടിയില്‍ പ്രകടമാകുന്ന ലയം, നിറങ്ങളുടെയും രൂപങ്ങളുടെയും തുലനം എന്നിവ ഒരു സവിശേഷരീതിയില്‍ പ്രകൃതിയിലുള്ള അതേ പ്രതിഭാസങ്ങള്‍ക്ക്‌ നേരനുപാതത്തിലായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.&lt;br /&gt;&lt;br /&gt;താന്‍ എഴുതാനിരിക്കുമ്പോഴൊക്കെ എഴുത്തുമേശപ്പുറത്തെ പൂപ്പാത്രത്തില്‍ മഞ്ഞപ്പൂക്കളുണ്ടായിരിക്കണമെന്ന മാര്‍കേസിന്റെ, അന്ധവിശ്വാസത്തോടടുത്തു വരുന്ന, ആഗ്രഹത്തെ ഇതുമായി കൂട്ടിവായിച്ചു നോക്കൂ. എഴുത്ത്‌ തുടങ്ങുന്നതിന്‌ മുന്‍പ്‌ തന്നെ കൃതിയെ വിലയിരുത്തുന്ന ഏതോ 'മാജിക്കല്‍ റിയലിസ്റ്റിക്‌' പദ്ധതിയുടെ ഭാഗമായിരിക്കുമോ അത്‌?&lt;br /&gt;&lt;br /&gt;&lt;em&gt;&lt;strong&gt;&lt;/strong&gt;&lt;/em&gt;&lt;br /&gt;&lt;em&gt;&lt;strong&gt;&lt;/strong&gt;&lt;/em&gt;&lt;br /&gt;&lt;em&gt;&lt;strong&gt;ഒന്നാമടിക്കുറിപ്പ്‌:&lt;/strong&gt; വല്ല വിധേനയും എഴുതിത്തീര്‍ത്തു. സ്വയം വിമര്‍ശിക്കാനുള്ള ധൈര്യം തോന്നുന്നില്ല!&lt;/em&gt;&lt;br /&gt;&lt;em&gt;&lt;/em&gt;&lt;br /&gt;&lt;em&gt;&lt;strong&gt;രണ്ടാമടിക്കുറിപ്പ്‌:&lt;/strong&gt; ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന പലതും (മാധവന്റെ കഥ, കുറൊസാവയുടെ പുസ്തകം തുടങ്ങിയതെല്ലാം) ഓര്‍മ്മയെ മാത്രം അവലംബിച്ചെഴുതിയതാണ്‌. തെറ്റുകളുണ്ടെങ്കില്‍ ക്ഷമിക്കുകയും തിരുത്തുകയും ചെയ്യുക.&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-116546681017773004?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/116546681017773004/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=116546681017773004' title='41 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/116546681017773004'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/116546681017773004'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2006/12/blog-post_116546681017773004.html' title='എഴുത്തുമേശപ്പുറത്തെ മഞ്ഞപ്പൂക്കള്‍'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp3.blogger.com/_PpRzVwtvJyU/RcvCNHsuoiI/AAAAAAAAAAo/BiBEz_GQJJo/s72-c/kurosawa-1.JPG' height='72' width='72'/><thr:total>41</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-116505288849545563</id><published>2006-12-02T03:42:00.000-06:00</published><updated>2006-12-02T03:50:54.500-06:00</updated><title type='text'>ഒക്‍ടേവിയോ പാസിന്റെ രണ്ട്‌ കവിതകള്‍ കൂടി</title><content type='html'>1. &lt;strong&gt;&lt;span style="font-size:130%;"&gt;ഉള്‍വശം&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;അടരാടുന്ന ചിന്തകള്‍&lt;br /&gt;എന്റെ തലയോട്‌ പിളര്‍ത്താന്‍ ശ്രമിക്കുന്നു.&lt;br /&gt;ഈ രചന&lt;br /&gt;കിളികളുടെ തെരുവിലൂടെ നീങ്ങുന്നു.&lt;br /&gt;എന്റെ കൈ ഉച്ചത്തില്‍ ചിന്തിക്കുന്നു.&lt;br /&gt;ഒരു വാക്ക്‌ മറ്റൊന്നിലേക്ക്‌ വിളിക്കുന്നു.&lt;br /&gt;&lt;br /&gt;ഞാനെഴുതുന്ന ഈ പേജില്‍&lt;br /&gt;ഉണ്മകള്‍ വരികയും പോകുകയും ചെയ്യുന്നത്‌ എനിക്ക്‌ കാണാം.&lt;br /&gt;പുസ്തകവും നോട്ടുബുക്കും&lt;br /&gt;അവയുടെ ചിറകുകള്‍ വിരിച്ച്‌ വച്ച്‌ വിശ്രമിക്കുന്നു.&lt;br /&gt;&lt;br /&gt;വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്‌.&lt;br /&gt;സമയം ഒരു കിടക്കയെന്നോണം&lt;br /&gt;തുറക്കുകയും അടയുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ചുവന്ന കാലുറ ധരിച്ച്‌&lt;br /&gt;വിളര്‍ത്ത മുഖവുമായി&lt;br /&gt;നീയും രാത്രിയും അകത്ത്‌ പ്രവേശിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;2. &lt;strong&gt;&lt;span style="font-size:130%;"&gt;ഇണകള്‍&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;എന്റെ ശരീരത്തില്‍&lt;br /&gt;നീ തിരയുന്നു, പര്‍വ്വതത്തിലെന്നോണം,&lt;br /&gt;അതിന്റെ വനത്തില്‍ മറവു ചെയ്യപ്പെട്ട സൂര്യനു വേണ്ടി.&lt;br /&gt;&lt;br /&gt;നിന്റെ ഉടലില്‍&lt;br /&gt;ഞാന്‍&lt;br /&gt;നിശയുടെ മദ്ധ്യത്തില്‍ ഒഴുകി നടക്കുന്ന&lt;br /&gt;വഞ്ചിക്കായി തിരയുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-116505288849545563?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/116505288849545563/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=116505288849545563' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/116505288849545563'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/116505288849545563'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2006/12/blog-post.html' title='ഒക്‍ടേവിയോ പാസിന്റെ രണ്ട്‌ കവിതകള്‍ കൂടി'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-116468872210704202</id><published>2006-11-27T22:36:00.000-06:00</published><updated>2006-11-27T22:38:42.116-06:00</updated><title type='text'>തമിഴ്‌ നാടും ജാതിയും</title><content type='html'>തമിഴ്‌ നാട്ടിലെ ജാതികളായ കള്ളര്‍, മറവര്‍ തുടങ്ങിയവര്‍ തേവര്‍ എന്ന പൊതുസമുദായത്തില്‍ പെടുമെന്നും അവരൊക്കെ സാമൂഹ്യമായി മെച്ചപ്പെട്ട നിലയിലാണെന്നും അര്‍ത്ഥം വരുന്ന ഒരു കമന്റ്‌ വായിച്ചു, പെരിങ്ങോടന്റേതായി. ചിത്രകാരന്‍ എന്ന ബ്ലോഗറുടെ 'അയ്യപ്പക്ഷേത്ര'ത്തെ സംബന്ധിച്ച പോസ്റ്റില്‍.&lt;br /&gt;&lt;br /&gt;തമിഴ്‌ നാട്ടിലെ ജാതിവ്യവസ്ഥയെപ്പറ്റി പുസ്തകങ്ങളില്‍ വായിച്ചുള്ള അറിവില്ല. പക്ഷേ ഇവിടുത്തെ പല ഗ്രാമങ്ങളിലും പോയിട്ടുള്ളതിനാലും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക്‌ കുടിയേറിയ നിരവധി പേരെ പരിചയമുള്ളതിനാലും വ്യക്തമായി ബോധ്യമുള്ള ഒരു കാര്യമുണ്ട്‌. ജാതീയമായ അസമത്വം കൊടികുത്തി വാഴുന്ന സ്ഥലമാണ്‌ തമിഴ്‌ നാട്‌. കള്ളര്‍, മറവര്‍ തുടങ്ങിയവരില്‍ ബഹുഭൂരിപക്ഷവും സാമൂഹികമായി അമ്പേ പിന്നോക്കം നില്‌ക്കുന്നവരാണ്‌. തേവര്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ പലരും താരതമ്യേന ധനികരും സ്വാധീനശക്തിയുള്ളവരുമാണ്‌ എന്നാണറിവ്‌. മധുരയ്ക്ക്‌ സമീപമുള്ള ചില ഗ്രാമങ്ങളില്‍ കള്ളര്‍, തേവര്‍ എന്നീ ജാതിക്കാര്‍ തമ്മില്‍ കടുത്ത സംഘര്‍ഷമുണ്ടാകാറുണ്ട്‌, പലപ്പോഴും.&lt;br /&gt;&lt;br /&gt;ഉയര്‍ന്ന ജാതിക്കാര്‍ക്ക്‌ സ്വാഭാവികമായും കൂടുതല്‍ സ്വത്തും ഭൂമിയുമെല്ലാമുണ്ടായിരിക്കുകയും അവര്‍ പിന്നാക്കക്കാരോട്‌ പരമനികൃഷ്ടമായി പെരുമാറുകയും ചെയ്യുന്ന ഗ്രാമങ്ങള്‍ ഏറെയുണ്ട്‌ തമിഴ്‌ നാട്ടില്‍. സാമൂഹ്യനീതിയുടെ കാര്യം പോട്ടെ, പൊലീസിനു പോലും കടന്ന് ചെല്ലാനോ നിയമം നടപ്പിലാക്കാന്‍ പറ്റാത്തതോ ആയ സ്ഥലങ്ങളുണ്ടെന്നും സംഗതി നേരിട്ടറിയാവുന്നവര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;പല ജാതികള്‍ക്കും സ്വന്തമായി രാഷ്ട്രീയകക്ഷികളുണ്ടായതിന്റെ ഒരു കാരണം സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളിലും ഒരു പൊതുനീക്കം ഫലപ്രദമായി നടക്കാനുള്ള സാധ്യത തമിഴ്‌ നാട്ടിലെ രാഷ്ട്രീയാന്തരീക്ഷത്തിലില്ലാത്തതാകണം. ദ്രാവിഡപ്പാര്‍ട്ടികളുടെയൊക്കെ ചുക്കാന്‍ പലപ്പോഴും സവര്‍ണ്ണന്റെ അല്ലെങ്കില്‍ സവര്‍ണ്ണന്റെ നിലയിലേക്കെത്തിച്ചേര്‍ന്ന അവര്‍ണ്ണന്റെ താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നവരുടെ കൈയിലായിരുന്നുവെന്നത്‌ എല്ലാവര്‍ക്കുമറിയാം. 'തൊഴിലാളിവര്‍ഗ്ഗം അധികാരമേറ്റാല്‍&lt;br /&gt;അവരായി പിന്നെ അധികാരിവര്‍ഗ്ഗം'&lt;br /&gt;എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എഴുതിയ പോലെയുള്ള ഒരു സ്ഥിതിവിശേഷം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-116468872210704202?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/116468872210704202/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=116468872210704202' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/116468872210704202'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/116468872210704202'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2006/11/blog-post_27.html' title='തമിഴ്‌ നാടും ജാതിയും'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-116273985092331172</id><published>2006-11-05T09:06:00.000-06:00</published><updated>2006-11-25T22:51:12.893-06:00</updated><title type='text'>ഒരു പെഗ്ഗിലെന്തിരിക്കുന്നു?</title><content type='html'>&lt;div align="left"&gt;"&lt;strong&gt;മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്‌?&lt;/strong&gt; മനുഷ്യന്‍ കടലാസില്‍ പുകയിലയിട്ട്‌ ചുരുട്ടി സിഗരറ്റുണ്ടാക്കുകയും വലിക്കുകയും ചെയ്യും, മദ്യം വാറ്റിയുണ്ടാക്കും, കുടിക്കും. അത്‌ തന്നെ!" ഈ ഡയലോഗിന്റെ കോപ്പിറൈറ്റ്‌ എനിക്കല്ല, തമ്പിച്ചായനാണ്‌. തമ്പിച്ചായന്‍ നന്നായി മദ്യപിക്കും, പുക വലിക്കും, പത്തറുപത്‌ വര്‍ഷത്തെ അനുഭവങ്ങളാലും വായനയാലും സൌഹൃദങ്ങളാലുമൊക്കെ സമ്പന്നമായ ജീവിതത്തില്‍ നിന്ന്‌ ചില നുറുങ്ങുകള്‍ കേള്‍വിക്കാര്‍ക്കായി ഏറ്റവും സരസമായി അവതരിപ്പിക്കും, പതിനാറു വയസ്സുകാരന്‌ പോലും അടുത്ത സുഹൃത്തെന്ന തോന്നലുണ്ടാക്കും. മേല്‍പറഞ്ഞ നിരീക്ഷണം മദ്യപിക്കാത്തവരെ അപമാനിക്കാന്‍ വേണ്ടി പറഞ്ഞതല്ല എന്ന്‌ തീര്‍ച്ച. മറിച്ച്‌, ഏറെക്കാലത്തെ മദ്യപാനാനുഭവത്തെ താന്‍ പോസിറ്റീവായാണ്‌ കാണുന്നതെന്ന്‌ സൂചിപ്പിച്ചതാണ്‌. സത്യത്തില്‍ മദ്യപിക്കും എന്നതാണോ തമ്പിച്ചായനെപ്പോലൊരാളെ സ്വീകാര്യനാക്കുന്നത്‌? അല്ല എന്നുത്തരം. അദ്ദേഹത്തിന്‌ സഹജമായുള്ള ധിഷണയും നര്‍മ്മബോധവും സ്നേഹവുമൊക്കെത്തന്നെയാണ്‌ മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്‌. അപ്പോള്‍ മദ്യത്തിന്റെ റോളെന്താണ്‌?&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;ഉത്തേജനം എന്നതാണ്‌ മദ്യപിക്കുന്നവരുടെ പൊതുലക്ഷ്യം എന്ന്‌ പൊതുവേ കരുതപ്പെടുന്നു. അപ്പോള്‍ എന്തു കൊണ്ടാണ്‌ ആ ഉത്തേജനം പലരിലും പല രീതിയില്‍ പ്രവര്‍ത്തിക്കുന്നത്‌? അളവിന്റെയും ബ്രാണ്റ്റിന്റെയും പ്രശ്നമാകാന്‍ സാധ്യതയില്ല. താന്‍ തനിച്ചിരിക്കുമ്പോള്‍ മാത്രമോ അല്ലാത്ത പക്ഷം മനസ്സിനുള്ളില്‍ മാത്രമോ പാടുന്ന പാട്ടുകള്‍ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ക്കായി ഗംഭീരമായി പാടുന്ന ഒരു ചങ്ങാതിയുണ്ട്‌. (എല്ലാവര്‍ക്കുമുണ്ടാകുമല്ലോ അത്‌ പോലെയുള്ള പരിചയക്കാര്‍.) സംഗീതപ്രിയനും സര്‍വ്വോപരി മദ്യപാനിയുമായതിനാല്‍ "ഇയാളീ ഐറിഷ്‌ പാട്ട്‌ പാടുന്നതിന്‌ പകരം എന്തു കൊണ്ട്‌ മുന്നിലിരിക്കുന്ന കോഴിക്കാലെടുത്ത്‌ ഫാനിലേക്കെറിയുന്നില്ല?" എന്ന്‌ യുക്തിപൂര്‍വ്വം ആലോചിച്ച്‌, അതിനൊരുത്തരം കണ്ടു പിടിച്ച്‌ നിര്‍വൃതിയടയാന്‍ കഴിഞ്ഞിട്ടില്ല, അന്നേരമൊന്നും. പാനപാത്രം ചിലര്‍ക്ക്‌ നല്ല കാര്യങ്ങളിലേക്കുള്ള യാനപാത്രമാകുമെന്നതിന്‌ ഒരൊന്നാന്തരം തെളിവാണ്‌ ആ ചങ്ങാതി. അതേ സമയം മദ്യം അകത്ത്‌ ചെന്നാല്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തിനെ ഒാര്‍മ്മിപ്പിക്കും വിധം അക്രമം പുറത്തേക്കെടുക്കുന്ന ചില സുഹൃത്തുക്കളുമുണ്ട്‌ എനിക്ക്‌. ഒാരോ മേജര്‍ മദ്യപാനത്തിനും ഒാരോ ക്രിമിനല്‍ കേസ്‌ എന്ന റെക്കോര്‍ഡിന്‌ മുടക്കം വരുത്താതിരിക്കുന്നതില്‍ തികഞ്ഞ ശ്രദ്ധയാണ്‌ ഈ വിദ്വാന്‍മാര്‍ക്ക്‌. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;ചുരുക്കത്തില്‍, മദ്യമല്ല പ്രശ്നം, മദ്യപിക്കുന്നവര്‍ നല്ലവരാണോ അല്ലയോ എന്നതിലാണ്‌ കാര്യം എന്ന്‌ പറയാന്‍ കഴിയുമോ? അതും സംശയമാണ്‌. ചില നല്ല മനുഷ്യര്‍, അതായത്‌ മദ്യപിച്ചാല്‍ പോലും നല്ല പെരുമാറ്റത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കുന്നവര്‍, തങ്ങള്‍ക്ക്‌ യോജിച്ച്‌ പോകാന്‍ കഴിയാത്ത ചില മദ്യപാനസദസ്സുകളില്‍ അനിഷ്ടകരമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ഒന്നാമത്തെ പെഗ്ഗിലെ ചിന്ത 'മിണ്ടാതെ കേട്ടു കൊണ്ടിരുന്നേക്കാ'മെന്നാണെങ്കില്‍ രണ്ടാമത്തെ പെഗ്ഗിലത്‌ 'കേട്ടില്ലെന്ന്‌ നടിച്ചേക്കാം' എന്ന നിലയിലെത്തുന്നു. അങ്ങനെ മൂന്നും കടന്ന്‌ നാലിലെത്തുമ്പോഴേക്കും 'എങ്കില്‍ നാലു വര്‍ത്തമാനം പറഞ്ഞിട്ടു തന്നെ കാര്യം' എന്ന രീതിയില്‍ പുരോഗമിക്കുന്നു. (രണ്ട്‌ പെഗ്ഗില്‍ നിര്‍ത്തി സ്വന്തം മാനം കാക്കുന്ന ബുദ്ധിശാലികളുമുണ്ട്‌.) ഒരാളുടെ പൊതുസ്വഭാവത്തിലുപരിയായി, മദ്യം ചുണ്ടോടു ചേര്‍ക്കുമ്പോളുള്ള മാനസികാവസ്ഥയ്ക്ക്‌ ഉള്ള പ്രാധാന്യത്തെയാണോ ഇത്‌ സൂചിപ്പിക്കുന്നത്‌?&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;ആയിരിക്കാം. ചിലര്‍ ഭാര്യയുമായി കുറച്ചേറെ നേരം ഹൃദയം തുറന്ന് സംസാരിക്കാനായി അല്‌പം ലഹരി ചെലുത്തുമ്പോള്‍ മറ്റു ചിലര്‍ 'കെട്ടിയോള്‍'ക്കിട്ട്‌ രണ്ട്‌ താങ്ങ്‌ താങ്ങാനായി കുപ്പിയെ കൂട്ട്‌ പിടിക്കുന്നു. ഒോരോ കവിള്‍ മദ്യത്തിനും പിന്നില്‍ അറിഞ്ഞോ അറിയാതെയോ ഒരു ചെറിയ അജണ്ടയുണ്ടെന്ന് സാരം. എങ്കിലും ഇത്തരം 'ഇന്‍സ്റ്റണ്റ്റ്‌ അജണ്ട'കളെപ്പോലും അട്ടിമറിക്കാനുള്ള കഴിവും മദ്യത്തിനുണ്ട്‌, അമിതമാകുമ്പോഴാണെന്ന് മാത്രം. അങ്ങനെ ഡ്രൈവിംഗ്‌ സീറ്റ്‌ മദ്യം കൈയടക്കിക്കഴിഞ്ഞാല്‍ പിന്നെ എല്ലാക്കാര്യങ്ങളും കുടിക്കുന്നവന്റെയോ കൂടെയുള്ളവരുടെയോ ഭാഗ്യം പോലെയിരിക്കും.&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;അനുബന്ധം&lt;/strong&gt;: ഈയിടെ 'ഹിന്ദു'വില്‍ ഒരു റിപോര്‍ട്‌ കണ്ടു: ഏതോ വിദേശസര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ മദ്യപിക്കുന്നവര്‍ മദ്യപിക്കാത്തവരെ അപേക്ഷിച്ച്‌ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സമര്‍ത്ഥരാണെന്ന് കണ്ടെത്തിയത്രെ. പക്ഷേ, ഈ അധികവരുമാനം അവര്‍ എങ്ങനെ ചിലവാക്കുന്നുവെന്ന് റിപോര്‍ട്ടിലില്ല.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-116273985092331172?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/116273985092331172/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=116273985092331172' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/116273985092331172'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/116273985092331172'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2006/11/blog-post.html' title='ഒരു പെഗ്ഗിലെന്തിരിക്കുന്നു?'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-116206190048000478</id><published>2006-10-28T12:09:00.000-05:00</published><updated>2006-11-25T22:49:18.250-06:00</updated><title type='text'>ഇന്ദ്രിയങ്ങള്‍ ധ്യാനകവാടങ്ങള്‍</title><content type='html'>&lt;div align="left"&gt;"... സ്ഫടികചക്രവാളം&lt;br /&gt;കൊടുമുടികളില്‍ ഉടയുന്നു.&lt;br /&gt;നാം പരലുകള്‍ക്ക്‌ മീതെ നടക്കുന്നു.&lt;br /&gt;മുകളിലും താഴെയും&lt;br /&gt;ശാന്തതയുടെ വന്‍കയങ്ങള്‍... "&lt;br /&gt;&lt;br /&gt;- &lt;em&gt;ജലത്തിന്റെ താക്കോല്‍&lt;/em&gt;&lt;br /&gt;ഒക്ടേവിയോ പാസ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;പാസിന്റെ കവിത ഭൂമിയോടു ചേര്‍ന്ന്‌ നില്‍ക്കുമ്പോഴും അഭൌമമായ എന്തോ ഒന്നിനെ സ്പര്‍ശിക്കുന്നുണ്ട്‌. 'സൂര്യശില' (sunstone) എന്ന ശീര്‍ഷകം തന്നെ ഒരു മികച്ച ഉദാഹരണം. കല്ലിനെയും സൂര്യനെയും ഒരൊറ്റ വാക്കില്‍ കുരുക്കി, ഒരൊറ്റ യാഥാര്‍ത്ഥ്യമായി നമ്മുടെ മനസിലേയ്ക്ക്‌ മൃദുവായി എറിഞ്ഞിട്ടു തരുന്നു, ആ കവിതാശീര്‍ഷകം. കൊടുമുടികളില്‍ ഉടയുന്ന സ്ഫടികചക്രവാളങ്ങളും ശാന്തതയുടെ വന്‍കയങ്ങളും കടന്ന്‌ 'ജലത്തിന്റെ താക്കോല്‍' അവസാനിക്കുന്നത്‌ "ആ രാത്രിയില്‍ ഞാന്‍ എന്റെ കരങ്ങള്‍ നിണ്റ്റെ മുലകളിലാഴ്ത്തി" എന്ന വരിയിലാണ്‌. ആത്മീയാനുഭൂതിയുടെ ആകാശത്ത്‌ നിന്നും വൈഷയികത്വമാര്‍ന്ന, ജീവിതത്തിന്റെ സ്വേദശയ്യയിലേയ്ക്ക്‌ നമ്മെ വലിച്ചിടുന്നു ഈ കവി, ക്ഷണനേരത്തില്‍. അതാകട്ടെ ആശ്ചര്യകരമായ ഒരു സാധ്യത വായനക്കാരന്‌ തുറന്ന്‌ കൊടുക്കുകയും ചെയ്യുന്നു. അതായത്‌, രതിശയ്യയില്‍ നിന്ന്‌ വെളിപാടിന്റെ മേഘശയ്യയിലേക്ക്‌ ഒരു ദ്രുതയാത്ര സാധ്യമാകുന്നു അവന്‌, കവിതയുടെ വിരാമചിഹ്നം കടന്ന ശേഷവും.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;എല്ലാ കവികളെയും പോലെ അനുഭവങ്ങള്‍ തന്നെയാണ്‌ പാസിന്റെ കവിതയുടെ അസംസ്കൃതവസ്തു. അവയുടെ നിസ്തുലമായ ഒരു പരിവര്‍ത്തനപ്രക്രിയയാണ്‌ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്‌. പാസ്‌ കവിതയ്ക്ക്‌ വേണ്ടി ഇന്ദ്രിയാനുഭവത്തെ തമസ്കരിക്കുന്നില്ല. മറിച്ച്‌, അതിനെ സര്‍ഗ്ഗാത്മകമായ ഒരു ധ്യാനത്തിലേക്കുള്ള താക്കോലായി ഉപയോഗിക്കുന്നു അദ്ദേഹം. അതു കൊണ്ടാണ്‌ ആത്മീയതയുടെയും കേവലജീവിതത്തിണ്റ്റെയും മോഹനബിംബങ്ങള്‍ അന്യോന്യം കൈ കോര്‍ത്ത്‌ മന്ദതാളത്തില്‍ നൃത്തം ചെയ്യുന്ന ഹൃദ്യമായ കാഴ്ച പാസിന്റെ കവിതകളെ സമ്പന്നമാക്കുന്നത്‌.&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;br /&gt;അനുബന്ധം&lt;/strong&gt;: ഒക്ടേവിയോ പാസ്‌ 1914ല്‍ മെക്സിക്കോയില്‍ ജനിച്ചു. കവിതയ്ക്ക്‌ പുറമെ രാഷ്ട്രീയം, കല, സംസ്കാരം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള ഗദ്യരചനകളാലും സമൃദ്ധമാണ്‌ അദ്ദേഹത്തിന്റെ എഴുത്തിന്റെ ലോകം. ഇന്ത്യയില്‍ മെക്സിക്കന്‍ അംബാസിഡറായി ജോലി ചെയ്തിട്ടുണ്ട്‌. ഇന്ത്യന്‍ കലയിലും തത്വചിന്തയിലും ഏറെ ആകൃഷ്ടനായിരുന്നു.1990ല്‍ നോബല്‍ സമ്മാനം നേടി. 98ല്‍ മരണം. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-116206190048000478?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/116206190048000478/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=116206190048000478' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/116206190048000478'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/116206190048000478'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2006/10/blog-post_28.html' title='ഇന്ദ്രിയങ്ങള്‍ ധ്യാനകവാടങ്ങള്‍'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-36344660.post-116150640598524089</id><published>2006-10-22T03:13:00.000-05:00</published><updated>2006-12-02T02:37:14.286-06:00</updated><title type='text'>ഒക്‍ടേവിയോ പാസിന്റെ മൂന്ന് കവിതകള്‍</title><content type='html'>&lt;strong&gt;1. യൌവനം&lt;/strong&gt;&lt;br /&gt;&lt;br /&gt;തിരയുടെ കുതിപ്പിന്‌&lt;br /&gt;ഏറെ വെണ്‍മ&lt;br /&gt;ഓരോ മണിക്കൂറും&lt;br /&gt;ഏറെ ഹരിതം&lt;br /&gt;ഓരോ ദിനവും&lt;br /&gt;ഏറെ ചെറുപ്പം&lt;br /&gt;മരണം&lt;br /&gt;&lt;br /&gt;&lt;strong&gt;2. ഉദ്യാനത്തിലെ സംഗീതമേള&lt;/strong&gt;&lt;br /&gt;&lt;em&gt;(വീണയും മൃദംഗവും)&lt;/em&gt;&lt;br /&gt;&lt;br /&gt;മഴയുതിര്‍ന്നു.&lt;br /&gt;ഈ വിനാഴിക ഒരു ഭീമന്‍ ദൃഷ്ടിയാകുന്നു.&lt;br /&gt;അതിനുള്ളില്‍ പ്രതിബിംബങ്ങളെന്നോണം നാം വരികയും പോകുകയും ചെയ്യുന്നു.&lt;br /&gt;സംഗീതത്തിന്റെ നദി&lt;br /&gt;എന്റെ രക്തത്തില്‍ പ്രവേശിക്കുന്നു.&lt;br /&gt;ഞാന്‍ 'ശരീര'മെന്നു പറയുമ്പോള്‍ അത്‌ 'കാറ്റെ'ന്ന് മൊഴിയുന്നു.&lt;br /&gt;ഞാന്‍ 'ഭൂമി' എന്ന് പറയുമ്പോള്‍ അത്‌ മൊഴിയുന്നു: "എവിടെ?"&lt;br /&gt;ലോകം ഒരു ഇരട്ടപ്പുഷ്പമായി വിടരുന്നു:&lt;br /&gt;ഇവിടേയ്ക്കെത്തിയതിന്റെ വേദന,&lt;br /&gt;ഇവിടെയായിരിക്കുന്നതിന്റെ ആനന്ദം.&lt;br /&gt;ഞാന്‍ നടക്കുന്നു, സ്വന്തം സത്തയിലേയ്ക്ക്‌ നഷ്ടപ്പെട്ടു കൊണ്ട്‌.&lt;br /&gt;&lt;br /&gt;&lt;strong&gt;3. ദിനാരംഭം&lt;/strong&gt;&lt;br /&gt;&lt;br /&gt;കാറ്റിന്റെ കരങ്ങളും ചുണ്ടുകളും&lt;br /&gt;ജലത്തിന്റെ ഹൃദയം&lt;br /&gt;യൂക്കാലിപ്റ്റസ്‌&lt;br /&gt;മേഘങ്ങള്‍ തമ്പടിക്കുമിടം&lt;br /&gt;ഓരോ ദിവസവും ജനിക്കുന്ന ജീവിതം&lt;br /&gt;ഓരോ ജീവിതത്തിലും ജനിക്കുന്ന മരണം&lt;br /&gt;ഞാന്‍ മിഴികള്‍ തിരുമ്മുന്നു:&lt;br /&gt;ആകാശം ഭൂമിക്കു മേല്‍ നടക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36344660-116150640598524089?l=parajithan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://parajithan.blogspot.com/feeds/116150640598524089/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36344660&amp;postID=116150640598524089' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/116150640598524089'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36344660/posts/default/116150640598524089'/><link rel='alternate' type='text/html' href='http://parajithan.blogspot.com/2006/10/blog-post_22.html' title='ഒക്‍ടേവിയോ പാസിന്റെ മൂന്ന് കവിതകള്‍'/><author><name>പരാജിതന്‍</name><uri>http://www.blogger.com/profile/08024319909299296089</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://4.bp.blogspot.com/_PpRzVwtvJyU/SY8V8Elyx4I/AAAAAAAAAEs/9C5teDHREfM/S220/me-2.JPG'/></author><thr:total>6</thr:total></entry></feed>
